Friday, December 31, 2010

കാലാവസ്ഥാവ്യതിയാനങ്ങളും മണ്ണിന്റെ മരണവും
Posted on: 29 Dec 2010
ഡോ. തോമസ് വര്‍ഗീസ്‌
മണ്ണ് അക്ഷയപാത്രമാണെന്നാണ് വിശ്വാസം. എന്നാല്‍ വിവേചന
രഹിതമായ പ്രവര്‍ത്തനങ്ങള്‍ മൂലം മണ്ണ് നശിക്കുകയും മരുഭൂമി ഉണ്ടാവുകയും ചെയ്യുന്നത് മനുഷ്യരാശിക്കുള്ള മുന്നറിയിപ്പാണ്

മുപ്പത് വര്‍ഷം മുമ്പ് പ്രമുഖ ഭൗതിക ശാസ്ത്രജ്ഞരും കാലാവസ്ഥാ പഠനഗവേഷകരും പ്രവചിച്ച ഹരിതഗൃഹപ്രഭാവം മൂലമുള്ള ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകാവുന്ന കാലാവസ്ഥാവ്യതിയാനങ്ങളും ഇന്ന് മനുഷ്യരാശി നേരിട്ടനുഭവിക്കുകയാണ്. കാലാവസ്ഥയിലുണ്ടാകുന്ന താളക്കേടുകളും വ്യതിയാനങ്ങളും വിവിധ മണ്ണിനങ്ങളെയും അതിനെ ആശ്രയിച്ചുകഴിയുന്ന മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളെയും അപകടത്തിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കുകളനുസരിച്ച് ഒരു ദിവസം സൂര്യനുദിച്ച് അസ്തമിക്കുന്നതിനിടയില്‍ ഈ ഭൂമുഖത്ത് പതിനായിരത്തിലേറെ പേര്‍ പട്ടിണി കാരണം മരണമടയുന്നു! കാര്‍ഷിക മേഖലയില്‍ വമ്പിച്ച പുരോഗതി ഉണ്ടായിട്ടും ലോക ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ആഹാരം ലഭിക്കുന്നില്ലെന്നും കണക്കുകള്‍ കാണിക്കുന്നു. 

എന്തുകൊണ്ടാണ് ഭൂമധ്യരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മൂന്നാം ലോകരാജ്യങ്ങള്‍ പട്ടിണിയുടെ പിടിയിലമര്‍ന്നിരിക്കുന്നത്? പട്ടിണിയുടെ പൊരുളും പൊരുത്തക്കേടും അന്വേഷിച്ചിറങ്ങുമ്പോഴാണ് ഈ രാജ്യങ്ങളിലെ കാര്‍ഷികോത്പാദനത്തിലും ഉത്പാദനക്ഷമതയിലും പരിസ്ഥിതിയിലും സംഭവിച്ചിരിക്കുന്ന താളക്കേടുകള്‍ മനസ്സിലാവുക. ഒരു കാലത്ത് ഇടതൂര്‍ന്ന ഉഷ്ണമേഖലാ വനങ്ങള്‍ നിറഞ്ഞിരുന്ന പ്രദേശങ്ങളായിരുന്നു ഈ രാജ്യങ്ങള്‍. കൊളോണിയല്‍ ഭരണം വ്യാപിച്ചതോടെ ഈ വനങ്ങള്‍ അതിവേഗത്തില്‍ വെട്ടിനശിപ്പിക്കപ്പെടുകയുണ്ടായി. പ്രകൃതിയുമായി ഇണങ്ങുന്ന പാരമ്പര്യ കൃഷിരീതികള്‍ പ്ലാന്റേഷന്‍ കൃഷിരീതികള്‍ക്ക് വഴിമാറിയതോടെ മണ്ണിന്റെ ഫലപുഷ്ടിയിലും മാറ്റങ്ങള്‍ സംഭവിച്ചു.

മണ്ണ് മരിക്കുന്നുവോ?


മണ്ണിന് സംഭവിച്ച ഈ അപക്ഷയമാണ് മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷികോത്പാദനശ്രമങ്ങളെ പലതിനെയും തകിടം മറിച്ചതെന്നാണ് ഇക്കാര്യത്തെപ്പറ്റി പഠിച്ച പല അന്താരാഷ്ട്ര വിദഗ്ധ സമിതികളും അഭിപ്രായപ്പെട്ടിരിക്കുന്നത്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനം അനുസരിച്ച് , രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്താകമാനം ഏതാണ്ട് 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗശൂന്യമായി മാറിക്കഴിഞ്ഞുവെന്ന് പറയപ്പെടുന്നു. ഇന്ത്യയുടെയും ചൈനയുടെയും മൊത്തം വിസ്തൃതിക്ക് തുല്യമാണിത്.

മണ്ണ് അനശ്വരമായ ഒരു അക്ഷയപാത്രമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന വിവേചനരഹിതമായ പ്രവര്‍ത്തനങ്ങള്‍ വഴി ഈ അനശ്വരശേഖരം തകര്‍ന്ന് തരിപ്പണമാകുമെന്നും അങ്ങനെ മണ്ണിന്റെ മരണത്തോടൊപ്പം അത് ജന്മം നല്‍കിയ മനുഷ്യസംസ്‌കാരവും മരിക്കുമെന്നും ശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു.

രണ്ടായിരം കൊല്ലങ്ങള്‍ക്കുമുമ്പ് യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികള്‍ക്കിടയില്‍ നിലനിന്നിരുന്ന സസ്യശാമള ഭൂവിഭാഗമായിരുന്നു മെസപ്പൊട്ടേമിയ എന്നാണ് ചരിത്രം. ഇന്ന് ആസ്ഥാനത്ത് ഇറാഖ് എന്ന മണലാരണ്യപ്രദേശമാണെന്ന് ഓര്‍ക്കണം.
ഇന്ത്യയിലുമുണ്ട് ഇമ്മാതിരി മരുവത്കരണത്തിന്റെ ഉദാഹരണങ്ങള്‍. പഞ്ചാബിലെ പാബി-ശിവാലിക് കുന്നുകള്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഇടതൂര്‍ന്ന വനങ്ങളായിരുന്നുപോലും. ഇന്നാകട്ടെ, മുള്‍പ്പടര്‍പ്പുകളും കുറ്റിച്ചെടികളും മൊട്ടക്കുന്നുകളുമാണവിടെ. കേരളത്തിലെ അട്ടപ്പാടിയും ഇരുട്ടുകാനവും കുളിര്‍കാടും നിലമ്പൂരും ഇടുക്കിയും ഈ ദുരന്തത്തിന്റെ മൂകസാക്ഷികളായിത്തീര്‍ന്നിരിക്കുന്നു.

ഫലപുഷ്ടിയുള്ള മേല്‍മണ്ണ് ഭൂമുഖത്തിന്റെ ഉപരിതലത്തില്‍ ഏതാണ്ട് ഒരടി താഴെവരെ മാത്രമേ കാണുകയുള്ളൂ. വനപ്രദേശങ്ങളില്‍ ഇതിന്റെ ആഴം മൂന്നോ നാലോ അടിയോളം കണ്ടേക്കാം. എന്നാല്‍ വനനശീകരണവും വിവേചനരഹിതമായ കൃഷിരീതികളും കൊണ്ട് പലയിടങ്ങളിലും ഈ അമൂല്യശേഖരത്തിന്റെ കനം ഏതാനും ഇഞ്ച് മാത്രമായി ചുരുങ്ങിവരുന്നുവെന്നുള്ളതാണ് ദുഃഖകരമായ യാഥാര്‍ഥ്യം. മനുഷ്യനുള്‍പ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനില്പ് ഈനേരിയ കനത്തിലുള്ള മേല്‍മണ്ണിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

മരുവത്കരണം എങ്ങനെ?


മണ്ണിന്റെ അപക്ഷയവും തന്മൂലമുണ്ടാകുന്ന മരുവത്കരണവും രൂക്ഷമായി കാണപ്പെടുന്നത് ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ആര്‍ദ്രതയേറിയ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്. അതിവൃഷ്ടി മൂലമുണ്ടാകുന്ന മണ്ണൊലിപ്പ്, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക് പുറമെ ലാറ്ററീകരണം എന്ന ഭൗതിക-രാസ പ്രക്രിയയും ഈ മേഖലകളിലെ കൃഷിയിടങ്ങള്‍ക്ക് നാശം വിതയ്ക്കുന്നു. കനത്ത വര്‍ഷപാതവും വരള്‍ച്ചയും ഇടവിട്ടുണ്ടാകുന്ന മേഖലകളിലാണ് ലാറ്ററൈറ്റ് അഥവാ, വെട്ടുകല്‍ മണ്ണുകളുണ്ടാകുന്നത്. 

മണ്ണിന്റെ ഉത്പാദനക്ഷമത നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നീ ക്ഷാരമൂലകങ്ങളും സിലിക്കയും ലാറ്ററീകരണ പ്രക്രിയയിലൂടെ നിര്‍ഗമന ജലത്തോടൊപ്പം മണ്ണില്‍ നിന്ന് കീഴ്‌നിരകളിലേക്ക് നീക്കം ചെയ്യപ്പെടുകയും ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും ഓക്‌സൈഡുകള്‍ മേല്‍ നിരകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇരുമ്പിന്റെ അംശം ഏറിവരുന്നതിനാലും ജൈവാംശം നഷ്ടപ്പെട്ടുപോയതിനാലുമാണ് ഇവയുടെ നിറം ചുവപ്പായിത്തീര്‍ന്നിരിക്കുന്നത്.

അമ്ലത അധികരിച്ചതും ഉത്പാദനശേഷി കുറഞ്ഞതുമായ ഇത്തരം വെട്ടുകല്‍ മണ്ണുകള്‍ ഇന്ന് ഉഷ്ണമേഖലാ പ്രദേശത്തുള്ള പല വികസ്വരരാജ്യങ്ങളുടെയും പുരോഗതിക്ക് പ്രധാന വിലങ്ങായിത്തീര്‍ന്നിരിക്കുന്നു. ഭൂമുഖത്തെ മണ്ണിനങ്ങളില്‍ 13 ശതമാനത്തിലേറെയും വെട്ടുകല്‍ മണ്ണുകളാണ്. തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇവയിലേറെയും വ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ത്തന്നെ ഏഴുകോടി ഹെക്ടര്‍ സ്ഥലത്ത് വെട്ടുകല്‍ മണ്ണുകളും അവയ്ക്ക് സമാനമായ ചെമ്മണ്ണുകളുമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേരളത്തിലാകട്ടെ, മൊത്തം കൃഷിയിടത്തിന്റെ 60 ശതമാനത്തിലേറെയും ഇത്തരം മണ്ണാണ്.

ലാറ്ററീകരണം കാര്‍ഷിക വികസനത്തിന് ഏല്പിക്കുന്ന ആഘാതങ്ങള്‍ ഒട്ടേറെയാണ്. ജൈവാംശത്തിന്റെ കുറവ്, അധികരിച്ച അമ്ലത, കുമ്മായ അംശത്തിന്റെ അഭാവം, ഇരുമ്പ്, അലൂമിനിയം സംയുക്തങ്ങളുടെ ആധിക്യം, സസ്യാഹാരമൂലകങ്ങളെ അധിശോഷണം ചെയ്യുവാനുള്ള കഴിവില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇത്തരം മണ്ണുകളുടെ ഉത്പാദനക്ഷമത കണക്കിലെടുത്താല്‍ ഇവ ഏതാണ്ട് മരുഭൂമിക്ക് സമാനമായിത്തീര്‍ന്നിരിക്കുകയാണ്. 

ഈ പ്രസ്താവം സ്വല്പം അതിശയോക്തിപരമായി തോന്നിയേക്കാം. പ്രത്യേകിച്ചും ലാറ്ററൈറ്റിന്റെ ജന്മനാടെന്ന് പറയാവുന്ന കേരളത്തിന്റെ പച്ചത്തഴപ്പ് കാണുമ്പോള്‍. ഈ പച്ചത്തഴപ്പ് കേവലം പുറംമോടി മാത്രമാണ്. യഥാര്‍ഥത്തില്‍ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച, കനത്ത വര്‍ഷപാതമുള്ള ഈ പച്ചത്തഴപ്പിനടിയില്‍ ഒരു കാലത്ത് കനകഗര്‍ഭയായിരുന്നതും ഇന്ന് വന്ധ്യത ബാധിച്ചതുമായ മണ്ണാണുള്ളത്. ലാറ്ററീകരണം നടക്കുവാന്‍ അനുകൂലമായ കാലാവസ്ഥയുള്ള ഈ പ്രദേശങ്ങളെ ഒരുപരിധിവരെ രക്ഷിച്ചുപോന്നത് നമ്മുടെ വനസമ്പത്തായിരുന്നു. 

അതിവേഗത്തിലുള്ള മണ്ണിന്റെ അപക്ഷയം തടയുവാന്‍ ഈ വനങ്ങള്‍ നാനാവിധത്തില്‍ സഹായിച്ചുവന്നിരുന്നു. മണ്ണൊലിപ്പ് തടഞ്ഞും ജൈവാംശം വര്‍ധിപ്പിച്ചും സൂര്യതാപം കുറച്ചും വനങ്ങള്‍ ചെയ്തിരുന്ന സേവനങ്ങള്‍ നാം ഇന്ന് അതിവേഗത്തില്‍ അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം മിക്ക വനമേഖലകളിലും ലാറ്ററീകരണം ഗുരുതരമായ രീതിയില്‍ ഏറിവരുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

കേരളത്തില്‍


കേരളത്തില്‍ ലാറ്ററീകരണത്തിന്റെ രൂക്ഷത ഏറ്റവും കൂടുതലായി കാണപ്പെടുന്നത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. പ്രതിവര്‍ഷം നാലായിരം മില്ലിമീറ്ററിലേറെ മഴ കിട്ടുന്നുവെങ്കിലും ഈപ്രദേശങ്ങളിലെ വരള്‍ച്ചയുടെ കാലം എട്ട് മാസത്തോളമാണ്. ലാറ്ററീകരണത്തിന് ഏറ്റവും അനുയോജ്യമായ ഇത്തരം കാലാവസ്ഥയാണ് ഉത്തരകേരളത്തിലെ മണ്ണുകളുടെ ശാപമായിത്തീര്‍ന്നിരിക്കുന്നത്. മണ്ണ് കട്ടിയാകുന്ന പ്രക്രിയമൂലം അവിടങ്ങളില്‍ പലേടത്തും കൃഷി തീര്‍ത്തും അസാധ്യമായിക്കഴിഞ്ഞിരിക്കുന്നു. വനനിബിഡമായിരുന്ന വയനാട്ടില്‍ വെട്ടുകല്‍ മണ്ണുകള്‍ വിരളമായിരുന്നുവെങ്കിലും വനനശീകരണം കാരണം അവിടെയും ലാറ്ററീകരണം വ്യാപിച്ചുവരുന്നതായി കാണുന്നു.

വെട്ടുകല്‍ മണ്ണുകളുടെ ഉത്പാദനക്ഷമത കുറയുന്നുവെന്ന് മാത്രമല്ല, ഇത്തരംമണ്ണുകളിലെ വിളകള്‍ വളരെവേഗം രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കും വിധേയമായിത്തീരുന്നു. രോഗഗ്രസ്തമായ മണ്ണില്‍ രോഗാതുരരായ സസ്യങ്ങള്‍ എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു. കുരുമുളക്, ഏലം, ഇഞ്ചി, വാഴ, നാളികേരം, കമുക് എന്നിവയ്‌ക്കെല്ലാം ഇന്നും ഉത്തരം കിട്ടാത്ത എത്രയോ രോഗങ്ങളാണുള്ളത്. ഈ രോഗങ്ങളില്‍ പലതും കഴിഞ്ഞ തലമുറകളിലെ കര്‍ഷകര്‍ക്ക് അന്യമായിരുന്നവയല്ലേ?

ലാറ്ററീകരണത്തിന് ഒരു കാര്‍ഷികേതരവശം കൂടിയുണ്ടെന്നകാര്യം വിസ്മരിക്കാനാവില്ല. ഇരുമ്പ്, അലൂമിനിയം എന്നിവ ഇത്തരം മണ്ണുകളില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ അവയുടെ അയിരുകളായ ഹെമറ്റൈറ്റ്, ബോകൈ്‌സറ്റ് എന്നിവ ഈ മേഖലകളില്‍ നിന്നു ഖനനം ചെയ്‌തെടുക്കുന്നു. കൂടാതെ തീരദേശങ്ങളിലെ ലാറ്ററൈറ്റുകളുടെ അടിനിരകളില്‍ നിന്നു കയോളിന്‍ അഥവാ ചീനക്കളിമണ്ണും ഖനനം ചെയ്യാറുണ്ട്.

കാര്‍ഷികമായി മരണം സംഭവിക്കുന്നുവെങ്കിലും വ്യാവസായിക സാധ്യത വര്‍ധിക്കുന്നില്ലേ എന്ന് ചിലരെങ്കിലും സമാധാനിക്കുന്നുണ്ടാവും. എന്നിരുന്നാലും വരും തലമുറകളുടെ നിലനില്പിനും പ്രകൃതിയുടെ സംരക്ഷണത്തിനും മരിക്കാത്ത മണ്ണിനുവേണ്ടി നാം പ്രയത്‌നിച്ചേ തീരൂ. ''നാമിന്ന് കൃഷി ചെയ്യുന്ന മണ്ണ് നമുക്ക് പൈതൃകമായി ലഭിച്ചതല്ല, അത് വരും തലമുറകളില്‍ നിന്നും കടം എടുത്തതാണ്''', എന്ന ഇന്ത്യന്‍ പഴമൊഴി നാം മറക്കരുത്.

(കേരള കാര്‍ഷിക സര്‍വകലാശാലാ സോയില്‍ സയന്‍സ് 
വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്നു ലേഖകന്‍) (mathrubhumi)
============================================================

Thursday, December 30, 2010

300 കോടികളുടെ തട്ടിപ്പ് : ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

300 കോടി തട്ടിയ ബാങ്ക്‌ ജീവനക്കാരന്‍ അറസ്‌റ്റില്‍

ഗുഡ്‌ഗാവ്‌: സിറ്റി ബാങ്ക്‌ ശാഖ കേന്ദ്രീകരിച്ചു 300 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശിവരാജ്‌ പുരി (32) അറസ്‌റ്റില്‍. ബാങ്ക്‌ ജീവനക്കാരനായ പുരി വന്‍സാമ്പത്തിക ശേഷിയുള്ള ഇടപാടുകാരെ കബളിപ്പിച്ചാണു കോടികളുടെ നിക്ഷേപം സ്വന്തമാക്കിയത്‌.

ബാങ്കിന്റെ പ്രത്യേക പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ പണം ഇരട്ടിയാകുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌.

ഇങ്ങനെ സമാഹരിച്ച കോടികള്‍ ഇയാള്‍ വിവിധ ബാങ്കുകളില്‍ തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു.

മികച്ച പെരുമാറ്റത്തിലൂടെ മാന്യതയുടെ പരിവേഷമണിഞ്ഞാണു ശിവരാജ്‌ പുരി തട്ടിപ്പു നടത്തിയിരുന്നത്‌. ഇയാളുടെ വാക്കുകളില്‍ മയങ്ങി 20 കോടിയോളം രൂപ നഷ്‌ടമായ ഒരു ഇടപാടുകാരന്‍ വിശേഷിപ്പിച്ചത്‌ പുരി മാന്യനും 'ദൈവഭയ'മുള്ളതുമായ ചെറുപ്പക്കാരനെപ്പോലെ തോന്നിച്ചെന്നാണ്‌.

വിവാഹിതനെങ്കിലും മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു പുരിയുടെ വാസം. ഇടപാടുകാരുടെ വിശ്വാസമാര്‍ജിക്കാന്‍ ഓഹരി വിപണി നിയന്ത്രകരായ 'സെബി'യുടെ വ്യാജരേഖകള്‍ കാട്ടിയിരുന്നു.

മുത്തച്‌ഛന്റെയും മുത്തശിയുടെയും മാതാവിന്റെയും പേരില്‍ ഉള്‍പ്പെടെ 78 ബാങ്ക്‌ അക്കൗണ്ടുകളാണ്‌ ഇയാള്‍ക്കുണ്ടായിരുന്നത്‌. പിതാവ്‌ രഘുരാജ്‌ പുരിയുടെ ഉടമസ്‌ഥതയിലുള്ള ബ്രോക്കറിംഗ്‌ സ്‌ഥാപനത്തിലൂടെ ഓഹരി വിപണിയിലേക്കും നിക്ഷേപങ്ങള്‍ വകമാറ്റി. ഗുഡ്‌ഗാവ്‌, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ നിക്ഷേപങ്ങളുണ്ടായിരുന്നു.

പുരിക്ക്‌ അക്കൗണ്ട്‌ ഉണ്ടായിരുന്ന ബാങ്കുകളില്‍ എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി, സ്‌റ്റാന്‍ഡേഡ്‌ ചാര്‍ട്ടേഡ്‌, പി.എന്‍.ബി, ആക്‌സിസ്‌, എ.ബി.എന്‍-ആംറോ എന്നിവയും ഉള്‍പ്പെടുന്നു. പുരിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഈ ബാങ്കുകള്‍ക്ക്‌ നോട്ടീസ്‌ അയച്ചതായി പോലീസ്‌ കമ്മിഷണര്‍ എസ്‌.എസ്‌.
======================================================
ഐ.എസ്.ഐ.യും രാജ്യാന്തര കുറ്റവാളികളും ലക്ഷദ്വീപിനെ ഉന്നംവെക്കുന്നു
Posted on: 31 Dec 2010

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ സ്വാധീനമുണ്ടാക്കാന്‍ പാകിസ്താനടക്കമുള്ള ചില വിദേശശക്തികള്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാറിന് വിവരം ലഭിച്ചു. ദ്വീപിന്റെ സൈനികതന്ത്രപരമായ പ്രാധാന്യവും സമുദ്രമാര്‍ഗത്തിലെ ഭൂമിശാസ്ത്രപരമായ നിര്‍ണായക സ്ഥാനവുമാണ് വിദേശശക്തികളേയും രാജ്യാന്തര കുറ്റവാളിസംഘങ്ങളേയും ദ്വീപില്‍ ഏതെങ്കിലുംതരത്തിലുള്ള സ്വാധീനം ഉറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.

കേന്ദ്ര സുരക്ഷാഏജന്‍സികളും ദ്വീപിലെ ജനങ്ങളും നിതാന്തജാഗ്രത പാലിക്കുന്നതിനാല്‍ ഈ ശ്രമങ്ങള്‍ ഇതേവരെ വിജയം കണ്ടിട്ടില്ല. എന്നാല്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ. ലക്ഷദ്വീപില്‍ എങ്ങനെയും കടന്നുകയറാനും സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്താനും തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുവരുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുനല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപിലെ സുരക്ഷാസാഹചര്യങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അനഭിമതരായ വിദേശികളും തീവ്രവാദബന്ധമുള്ളവരും ദ്വീപിലേക്ക് ഏത്തുന്നത് തടയാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

മാലെദ്വീപിനെ ഒരു ഇടത്താവളമാക്കിയാണ് ലക്ഷദ്വീപില്‍ സ്വാധീനമുണ്ടാക്കാന്‍ പാക്ചാരസംഘടന കരുനീക്കം നടത്തുന്നത്. മാലെദ്വീപില്‍ പാകിസ്താന്റെ സ്വാധീനം കൂടിവരുന്നത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മാലെദ്വീപിനോട് വളരെ അടുത്തുകിടക്കുന്ന ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപാണ് ഇന്ത്യാവിരുദ്ധ ശക്തികള്‍ ലക്ഷ്യംവെച്ചിട്ടുള്ളത്. മാലെദ്വീപില്‍നിന്ന് തോണികളിലും മറ്റും അനധികൃതമായി ചിലര്‍ മിനിക്കോയില്‍ എത്തി മടങ്ങുന്നതായ റിപ്പോര്‍ട്ടുകളും കേന്ദ്രം ഗൗരവത്തിലെടുത്തിട്ടുണ്ട്.

ലക്ഷദ്വീപ് തീരത്ത് പാകിസ്താനികളും ഇറാഖികളും സഞ്ചരിച്ച വിദേശകപ്പല്‍ ഞായറാഴ്ച നാവികസേന പിടിച്ചെടുത്തിരുന്നു. ഇവര്‍ മാലെദ്വീപിലേക്ക് പോവുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനമെങ്കിലും പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒരുമാസത്തിനിടെ രണ്ടാംതവണയാണ് പാകിസ്താനികളുടെ കപ്പല്‍ ലക്ഷദ്വീപ് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ നാവികസേന പിടികൂടുന്നത്.
കേന്ദ്ര പ്രതിരോധമന്ത്രാലയവും ലക്ഷദ്വീപിലെ സുരക്ഷാ സ്ഥിതിഗതികള്‍ സദാ നിരീക്ഷിക്കുന്നുണ്ട്. നാവികസേനയും കോസ്റ്റ്ഗാര്‍ഡും ജാഗ്രത വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍തീരത്ത് അശാന്തി സൃഷ്ടിക്കുക എന്ന പാക് പട്ടാളത്തിന്‍റ പുതിയ തന്ത്രത്തിന്റെ ഭാഗമായും ഇതിനെ അധികൃതര്‍ കാണുന്നു.

=====================================================
ഓട്ടോ-ടാക്‌സിസമരം പിന്‍വലിച്ചു നിരക്കുവര്‍ധന 12 നകം
Posted on: 31 Dec 2010
======================================================
തിരുവനന്തപുരം: രണ്ടുദിവസമായി ജനങ്ങളെ വലച്ച ഓട്ടോ-ടാക്‌സി സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി ജോസ് തെറ്റയിലുമായി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ജനവരി 12 നകം ഇടക്കാല നിരക്ക് വര്‍ധന പ്രഖ്യാപിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് എന്‍. രാമചന്ദ്രന്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് 12 നകം വാങ്ങും. ഇതിനെ അടിസ്ഥാനമാക്കിയാണ് നിരക്കുവര്‍ധന നടപ്പാക്കുന്നത്. യൂസേഴ്‌സ് ഫീസ് പിന്‍വലിക്കുന്നതടക്കമുള്ള മറ്റുകാര്യങ്ങള്‍ ജനവരി 19ന് ചര്‍ച്ചചെയ്യും. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ പെട്രോള്‍വിലയില്‍ 18 ശതമാനം വര്‍ധനവുണ്ടായതാണ് ഓട്ടോ-ടാക്‌സി നിരക്ക് പരിഷ്‌കരണത്തിന് ഇടയാക്കിയതെന്ന് മന്ത്രി ജോസ്‌തെറ്റയില്‍ പറഞ്ഞു.

ഓട്ടോചാര്‍ജ് മിനിമം 12 രൂപയും കിലോമീറ്ററിന് എട്ടുരൂപയുമായി വര്‍ധിപ്പിക്കാനാണ് സാധ്യത. ഇപ്പോള്‍ ഇത് പത്തും ആറും ആണ്. ടാക്‌സിനിരക്ക് കിലോമീറ്ററിന് 7.50-ല്‍നിന്ന് 9.50 ആയി വര്‍ധിപ്പിക്കാനാണ് ആലോചന. മിനിമം നിരക്ക് 50-ല്‍ നിന്ന് 100 ആക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ നിര്‍ദേശം. മിനിമം കിലോമീറ്റര്‍ മൂന്നില്‍നിന്ന് അഞ്ചാക്കാമെന്നും നിര്‍ദേശം വന്നു.

ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി വി.ടി.ജോയ്, കമ്മീഷണര്‍ ടി.പി.സെന്‍കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തൊഴിലാളിസംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ. ദിവാകരന്‍ എം.എല്‍.എ., പി.വി.കൃഷ്ണന്‍, പട്ടം ശശിധരന്‍, പട്ടം വാമദേവന്‍നായര്‍, കെ.സി. രാമചന്ദ്രന്‍, കെ. ഗംഗാധരന്‍, എ.എ.സലീം, യു. പോക്കര്‍, എസ്. മനോഹരന്‍, ജെ. ഉദയഭാനു, വി.എസ്. അജിത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
======================================================

Friday, December 24, 2010

Pope leads Christmas Eve Mass
Benedict XVI ushers in Christmas at the Vatican, just one day after embassy package bombs strike Rome.
Last Modified: 25 Dec 2010 03:27 GMT

Pope Benedict prayed for peace on Friday as he led the world's Roman Catholics into Christmas [Reuters]


Pope Benedict XVI has ushered in Christmas with an evening Mass at the Vatican amid heightened security, as Christians around the world began to mark the holiday.

The Christmas Eve ceremony on Friday in Vatican City followed package bombings at two embassies in the Italian capital, Rome, a day earlier.

The mass also came in the wake of Christmas Eve security breaches at the Vatican the previous two years.

But this year's service proceeded without incident, as Benedict marched down the central aisle of St Peter's Basilica to begin what is known as Midnight Mass. With his normal phalanx of bodyguards on either side, he stopped several times to bless babies held up to him from the pews.

During the same service in 2008 and 2009, a mentally disturbed woman lunged at the pope as he proceeded down the aisle. Last year she managed to pull him to the ground.

In his homily on Friday, Benedict recalled the birth of Jesus, which is commemorated on Christmas, and prayed that the faithful would become more like Christ.



"Help us to recognise your face in others who need our assistance, in those who are suffering or forsaken, in all people, and help us to live together with you as brothers and sisters, so as to become one family, your family," he said.


Around the world


Elsewhere, thousands of people gathered to celebrate Christmas at Manger Square in the West Bank city of Bethlehem, the site where Christians believe Jesus Christ was born.
Tourists, pilgrims and clergy converged on Christianity's holiest city as boy scouts marching bands played outside the Church of the Nativity.


Candles were lit inside the church, identified by Christian tradition as the site where Jesus was born in a stable two millennia ago. 


Latin Patriarch Fouad Tawal, the archbishop of Jerusalem and the Catholic Church's top clergyman in the Holy Land, conducted mass at midnight local time.
Officials said the turnout shaped up to be the largest since 2000.


Meanwhile in China, hundreds of people crammed a historic Beijing cathedral on Friday to observe a Christmas Eve Mass.


And international troops in Afghanistan celebrated Christmas Eve in the capital, Kabul with intimate religious services, Christmas carols and a special meal.


================================================

Thursday, December 23, 2010

കരുണാകരന്‍ അന്തരിച്ചു

sI.IcpWmIc³ hnShm§n

Xncph\´]pcw: ap³ apJy a{´nbpw apXnÀ¶ tIm¬{Kkv t\Xmhpamb sI.IcpWmIc³ (93) A´cn¨p. AWp_m[sb XpSÀ¶v cWvSmgvN ap³]v Xncp h\´]pcw A\´]pcn Bip ]{Xnbn {]thin ¸n¨ncp¶ IcpWmIcsâ \ne C¶se cmhnsetbmsS hj fmIpI bmbncp¶p. sshIn«v 5.25 HmsSbmbncp¶p acWw. 

Ignª ZnhkapWvSmb ]£mLmXs¯ XpSÀ¶v At±l¯nsâ Xet¨mdn càw I«]nSn¨ncp¶p. CXmWv acW¯nte¡v \bn¨Xv. acWkab¯v a¡fmb ]ßPbpw apcfo[c\pw DÄs¸sSbpÅhÀ kao]apWvSmbncp¶p. Cu amkw ]¯n\mWv IcpWmIcs\ Bip]{Xnbn {]thin¸n¨ncp¶Xv. 

\mev XhW apJya{´nbmbpw Hcp hÀjt¯mfw tI{µa{´nbpambn {]hÀ¯n¨ IcpWmIc\mWv Ignª AcZiIt¯mfambn tIcf¯nse heXp]£ cmjv{Sob¯nsâ APWvS \nÝbn¨ncp¶Xv. 1995  cmPyk`mwKambn. tI{µ¯n \cknwldmhp a{´nk`bn 1996 Pq¬ hsc hyhkmb a{´nbmbpw At±lw {]hÀ¯n¨p. ]tcXbmb IeymWn¡p«nb½bmWv `mcy. 

1918 Pqsse A©n\v I®qÀ PnÃbnse Nndbv¡en sXt¡S¯v cmap®n amcmcptSbpw It®m¯v IeymWnb½bptSbpw aI\mbn P\\w. sNdp¸¯nte tIm¬{Kkv Bib§fn BIrjvS\mbn. F«mw¢mkv ]T\¯n\nsS I®n\v AkpJw _m[n¨v NnInÕbv¡mbn Xriqcnse¯nbXmbncp¶p BZys¯ ZoÀLbm{X. XpSÀ¶v XriqÀ At±l¯nsâ cmjv{Sob Ifcnbmbn amdnbXpw Ncn{Xw. kvIqÄ ]T\w Dt]£n¨v Nn{XIe A`ykn¡m\mbn XriqÀ Fw.Sn.sFbn tNÀ¶XmWv PohnX¯n hgn¯ncnhmbXv. 

IcpWmIcsâ Nn{XIem ]T\w ]Xps¡ tIm¬{Kkv kwLS\m{]hÀ¯\¯nte¡v hgnamdn. kvIqÄ 1945 þ XriqÀ ap\nkn¸menän AwKambn sXcsªSp¡s¸«tXmsS cmjv{Sob hfÀ¨ thK¯nembn. t{SUv bqWnb³ cwK¯pw XpS¡¯n AXo{h{i² ]Xn¸n¨p. 1947 þ XriqÀ koXmdmw anÃnse sF.F³.Sn.bp.kn bqWnb³ cq]oIcWt¯msS ]mÀ«n¡pÅn {it²b\mbn. sXm«p]n¶mse sIm¨n \nbak`bnte¡pw sXcsªSp¡s¸«p. 1948 apX aq¶pXhW XncpsIm¨n \nbak`m AwKambn. ]\¼Ån tKmhnµtat\m\pw kn.sI tKmhnµ³ \mbcpamWv IcpWmIc\nse cmjv{Sob hnZymÀYnsb cq]s¸Sp¯nsbSp¯Xv.

CXn\nsS sFIytIcf cq]oIcWw ]qÀ¯nbmbn. \nch[n sXmgnemfn kac§fpw sI.IcpWmIcsâ t\XrXz¯n Xriqcn IS¶pt]mbn. kwØm\ cq]oIcWt¯msS tIcf \nbak`bnte¡v eoUÀ hfÀ¶p. 1967 apX 1995 hscbpÅ Ggv sXcsªSp¸pIfn amf \nbak`maWvUe¯n \n¶pw hnPbn¨p. cmjv{Sob FXncmfnIÄ t]mepw amfbnse amWnIyw F¶p hntijn¸n¡m³ \nÀ_ÔnXamb ImeL«w. CSbv¡v Hcp XhW amfbvs¡m¸w Xncph\´]pcs¯ t\aw aWvUe¯n \n¶pw Phhn[n tXSn. cWvSnS¯pw hnPbambncp¶p P\§Ä k½m\n¨Xv. 

1967 apX 95 hsc IcpWmIc\mbncp¶p tIcf \nbak`bnse tIm¬{Kkv ]mÀesaâdn ]mÀ«n t\Xmhv. 1969  tZiobXe¯n tIm¬{Kkv ]nfÀ¶t¸mÄ CÔncmKmÔns¡m¸w Dd¨p\n¶p. kwØm\ B`y´ca{´n, apJya{´n, {]Xn]£t\Xmhv F¶n§s\ hnhn[\neIfn kvXpXyÀlamb tkh\w. kwØm\ tIm¬{Kknse ]Se¸nW¡§fpsS tI{µ_nµpsh¶ hnaÀi\w tIÄt¡WvSn hcpt¼mgpw H¸apÅhÀ¡v thWvSn ]mÀ«nbn hotdmsS hmZn¡m³ IcpWmIc³ aSnImWn¨n«nÃ. IcpWmIcs\ hmgv¯phm\pw hogv¯phm\pw Hcp t]mse ImcWambXv Cu kz`mhhntijamWv Xm\pw.


പാരീസ്‌ ഹില്‍ട്ടന്റെ കുളിസീന്‍ കാണാന്‍ നെറ്റില്‍ ജനത്തിരക്ക്‌
 
ഹോളിവുഡ്‌ നടിയും ഗായികയുമൊക്കെയായ പാരീസ്‌ ഹില്‍ട്ടന്റെ 'കുളിസീന്‍' തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്റര്‍നെറ്റിലെ ഹിറ്റ്‌ലിസ്‌റ്റില്‍ ഒന്നാമതെത്തി. പാരീസ്‌ ഹില്‍ട്ടണ്‍ നഗ്നയായി കുളിക്കുന്ന വീഡിയോ 2007 അവസാനമാണ്‌ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്‌. 2010ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ കണ്ട വീഡിയോ എന്ന ഖ്യാതിയാണ്‌ പാരീസ്‌ ഹില്‍ട്ടന്‍ സ്വന്തമാക്കിയത്‌. എട്ടു ലക്ഷത്തോളം ആളുകളാണ്‌ ഈ വീഡിയോയ്‌ക്കായി ഇന്റര്‍നെറ്റില്‍ പരതിയത്‌.

ഹോളിവുഡ്‌ നടിയായ ലിന്‍സേ ലോഹന്റെ അര്‍ധനഗ്ന വീഡിയോയ്‌ക്കാണ്‌ രണ്ടാം സ്‌ഥാനം. ഗെമ്മ അറ്റ്‌കിന്‍സണിന്റെ സ്വവര്‍ഗാനുരാഗ വീഡിയോ മൂന്നാം സ്‌ഥാനം നേടിയപ്പോള്‍ പമേല ആന്‍ഡേഴ്‌സന്റെ പ്രഭാത ദൃശ്യങ്ങള്‍ക്കായിരുന്നു നാലാം സ്‌ഥാനം. കിം കര്‍ദാഷിയാന്റെ സെക്‌സ് ടേപ്പിനായിരുന്നു അഞ്ചാം സ്‌ഥാനം.

=================================================
ശബരിമലയില്‍ നിന്നു കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമം
Posted on: 23 Dec 2010

ആരോമല്‍


ശബരിമല: തീര്‍ഥാടകരുടെ തിരക്കു മുതലെടുത്ത് ശബരിമല സന്നിധാനത്തേക്കുള്ള വഴിയില്‍ നിന്ന് കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമം. ശബരിമലയിലേക്ക് വരികയായിരുന്ന ചേര്‍ത്തല പട്ടണക്കാട് കുറുപ്പശേരിയില്‍ പ്രസാദിന്റെ മകന്‍ ആരോമലിനെ (നാല്) ആണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്.

പ്രസാദിന്റെ അമ്മ സുമതിയും ബന്ധു പ്രകാശനും ആണ് ആരോമലിന് ഒപ്പമുണ്ടായിരുന്നു. പതിനൊന്നരയോടെ മരക്കൂട്ടത്തെത്തിയ ഇവര്‍ ബാരിക്കേഡിനുള്ളിലൂടെ പോവുകയായിരുന്നു. അതിനിടെ പിന്നില്‍ നിന്നെത്തിയ മൂന്നംഗ സംഘം തന്റെ കൈയില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത് ഓടുകയായിരുന്നുവെന്ന് പ്രസാദ് പറഞ്ഞു. ബഹളം വച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ എല്ലായിടത്തേക്കും സന്ദേശം കൈമാറി.

പത്തു മിനിട്ടിനു ശേഷം സന്നിധാനത്തേക്കുള്ള വഴിയില്‍ പാറമടയ്ക്കു സമീപത്തു നിന്ന് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്ത് പട്രോളിങ്ങിലുണ്ടായിരുന്ന ഉദ്യോഗസ്്ഥര്‍ കുട്ടിയെ സന്നിധാനം സ്‌റ്റേഷനില്‍ എത്തിച്ചു.

സ്വാമിമാരുടെ വേഷത്തിലെത്തിയ മൂന്നു പേരാണ് കുട്ടിയെ തട്ടിയെടുത്തത്. ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും പ്രസാദ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരക്കൂട്ടത്തിനും പാറമടയ്ക്കും ഭസ്മക്കുളത്തിനു പിന്നിലെ കാടുകളിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതായി പോലീസ് അറിയിച്ചു.
(mathrubhumi)
=============================================================

കേരളം എത്ര സുന്ദരം :

'വിലക്കയറ്റം തോന്നുംപടി; ................

തിരുവനന്തപുരം/കോട്ടയം: ക്രിസ്‌മസും പുതുവത്സരവും ഇക്കുറി മലയാളിക്കു 'ഹാപ്പി'യാവില്ല. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ തോന്നുന്ന വില ഈടാക്കി വിപണിയില്‍ മലയാളിയുടെ പോക്കറ്റടിക്കുമ്പോഴും ഇടപെടാതെ സര്‍ക്കാര്‍ കൈയുംകെട്ടി നില്‍ക്കുന്നു. പച്ചക്കറിവില മാനംമുട്ടി. മത്സ്യമാംസാദികള്‍ക്കും ഹോട്ടല്‍ ഭക്ഷണത്തിനുമെല്ലാം 'കണ്ണില്‍ വെള്ളമൂറുന്ന' വില.

ക്രിസ്‌മസ്‌-പുതുവത്സരവേളയില്‍ അങ്ങിങ്ങായി ചില ന്യായവിലക്കടകള്‍ തുറന്നതൊഴിച്ചാല്‍ വിപണിയില്‍ ഇടപെടാനോ പൂഴ്‌ത്തിവയ്‌പ്പു തടയാനോ സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. സപ്ലൈകോ വിപണനകേന്ദ്രങ്ങളില്‍പ്പോലും തീവില! സപ്ലൈകോ മായം കലര്‍ന്ന സാധനങ്ങള്‍ വിതരണം ചെയ്‌തെന്ന വിവാദം വേറേ. ഉത്സവവേളയില്‍ സാധാരണക്കാരുടെയും മാസവരുമാനക്കാരുടെയും ബജറ്റ്‌ പിടിച്ചാല്‍ കിട്ടാത്ത വിധമാണു വില കുതിച്ചുകയറുന്നത്‌. ചരക്കുനീക്കം തടയുന്ന ഡീസല്‍ വിലവര്‍ധനയോ ഉല്‍പ്പാദക സംസ്‌ഥാനങ്ങളിലെ പ്രകൃതിദുരന്തമോ പോലുള്ള കാരണങ്ങളൊന്നുമില്ലാതിരുന്നിട്ടും അധികൃതരുടെ പിടിപ്പുകേടൊന്നുകൊണ്ടു മാത്രം മാസങ്ങളായി വില കുതിക്കുകയാണ്‌.

വിപണിയില്‍ അവശ്യസാധനങ്ങളുടെ വില തോന്നുംപടി. പച്ചക്കറിക്കു നാലു ദിവസത്തിനുള്ളില്‍ കിലോയ്‌ക്ക് 10-20 രൂപവരെയാണു വര്‍ധന. ഒരാഴ്‌ച മുമ്പു 40 രൂപയായിരുന്ന സവാള ഇന്നലെ വിറ്റത്‌ 80 രൂപയ്‌ക്ക്. 240 രൂപയായിരുന്ന വെളുത്തുള്ളി കിലോയ്‌ക്ക് 280 രൂപയായി. 70 രൂപയായിരുന്ന വെളിച്ചെണ്ണ വില 85-ല്‍ എത്തി.

പഞ്ചസാരവില 25-ല്‍നിന്നു 32. കടല 10 രൂപ കൂടി 70 രൂപയായി. പരിപ്പും ഉലുവയും 30 രൂപയില്‍നിന്നു നാല്‍പ്പതായി. ഉഴുന്ന്‌ 70 രൂപയായിരുന്നതു മൂന്നുദിവസം കൊണ്ട്‌ എണ്‍പതിലെത്തി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ അരിവിലയും കുതിച്ചു. 26 രൂപയ്‌ക്കു ലഭിച്ചിരുന്ന അരി 33 രൂപയായി. പച്ചക്കറി ഉപേക്ഷിച്ചു കോഴി വാങ്ങി കറിവയ്‌ക്കാമെന്നു മോഹിക്കേണ്ട. പച്ചക്കറിവില മാനംമുട്ടിയപ്പോള്‍ 'കോഴിക്കൂട്ടില്‍' കണ്ണുനട്ടവരും ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണ്‌. ചിക്കന്‍ ഒറ്റദിവസം കൊണ്ടാണ്‌ 25 രൂപകൂടി 85 രൂപയിലെത്തിയത്‌. നാലുദിവസം മുമ്പ്‌ 54 രൂപയായിരുന്ന ചിക്കനു ചൊവ്വാഴ്‌ച 67 രൂപ.

ഇന്നലെയത്‌ 85-ല്‍ എത്തി. ക്രിസ്‌മസിന്‌ എന്തു വിലയിട്ടാലും കോഴി ചെലവാകുമെന്ന ധാരണയിലാണ്‌ ഈ തീവെട്ടിക്കൊള്ള. ബീഫിനു 10 രൂപയുടെ വര്‍ധന. 'സംസ്‌ഥാനമത്സ്യ'മായി പ്രഖ്യാപിച്ച കരിമീന്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ 100 രൂപ കൂടി. 250-300 രൂപ. പച്ചക്കറിക്ക്‌ ഓരോ സ്‌ഥലത്തും തോന്നിയ വിലയാണ്‌ ഈടാക്കുന്നത്‌. 10 കിലോമീറ്റര്‍ മാത്രം അകലമുള്ള കോട്ടയത്തും ഏറ്റുമാനൂരിലും മിക്ക ഇനങ്ങള്‍ക്കും 10 രൂപവരെ വ്യത്യാസം. 30 രൂപ വിലയുണ്ടായിരുന്ന വള്ളിപ്പയര്‍ ഇരട്ടിവിലയ്‌ക്കാണു വില്‍പ്പന. 10 രൂപയ്‌ക്കു ലഭിച്ചിരുന്ന കാബേജിന്‌ 30 രൂപ. വിലക്കയറ്റത്തിന്റെ പേരില്‍ ഹോട്ടലുകളും ചാകരക്കോളിലാണ്‌. ചായ തൊട്ട്‌ ഊണുവരെ എല്ലാത്തിനും തൊട്ടാല്‍ പൊള്ളുന്ന ബില്ല്‌! വിലക്കയറ്റം പ്രമാണിച്ചു മിക്ക ഹോട്ടലുകളും പരിപ്പ്‌, തേങ്ങ, സവാള തുടങ്ങിയവയൊക്കെ മെനുവില്‍നിന്ന്‌ ഔട്ടാക്കി. നാലുരൂപയായിരുന്ന പൊറോട്ട 8-12 രൂപയ്‌ക്കാണു വില്‍ക്കുന്നത്‌. ചായയ്‌ക്കും കാപ്പിക്കുമെല്ലാം രണ്ടുരൂപ കൂടി.

ഉത്സവവേളയില്‍ സാധാരണക്കാരന്‌ ആശ്വാസം പകരേണ്ട സര്‍ക്കാര്‍ ഏജന്‍സികളെ വിപണിയില്‍ കണികാണാനില്ല. ഉള്ള ന്യായവിലക്കടകള്‍ക്കു മുന്നില്‍ മണിക്കൂറുകളാണു ക്യൂ. ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കാനുള്ള ആലോചനായോഗങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്‌. അതോടെ സാധാരണക്കാരന്റെ ദുരിതം പൂര്‍ണമാകും. (mangalam)
==================================================
 ഓലപ്പാമ്പ്‌ കാട്ടി വിരട്ടേണ്ടെന്നു മന്ത്രി, പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: സപ്ലൈകോ മായം കലര്‍ന്ന ഭക്ഷ്യവസ്‌തുക്കള്‍ വിതരണം ചെയ്‌തതിനെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു പ്രതിപക്ഷം. പ്രശ്‌നത്തില്‍ അടിയന്തരപ്രമേയ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി. ഓലപ്പാമ്പു കാട്ടി വിരട്ടേണ്ടെന്നും നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഏതുതരം അന്വേഷണവും ഏര്‍പ്പെടുത്തിക്കൊള്ളാനും ഭക്ഷ്യമന്ത്രി സി. ദിവാകരന്റെ വെല്ലുവിളി.

കെ.എം. മാണിയാണു പ്രശ്‌നത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചുള്ള ചര്‍ച്ചയ്‌ക്കു നോട്ടീസ്‌ നല്‍കിയത്‌. തിരുവനന്തപുരം പബ്ലിക്ക്‌ അനലിറ്റിക്ക്‌ ലാബില്‍ പരിശോധിച്ച സാമ്പിളുകളില്‍ 18 എണ്ണത്തില്‍ മായം കണ്ടെത്തിയെന്നു മാണി ചൂണ്ടിക്കാട്ടി. ലോഡ്‌ ഒന്നിന്‌ 20,000 രൂപ കൈക്കൂലി വാങ്ങിയെന്നു വിജിലന്‍സ്‌ പറയുന്നു. ഇതെല്ലാം പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരവാദികളായ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുത്തെന്നു മന്ത്രി സി. ദിവാകരന്‍ മറുപടി നല്‍കി. തൃശൂര്‍ ഡിപ്പോ മാനേജര്‍ സെബാസ്‌റ്റ്യന്‍, മറ്റു ജീവനക്കാരായ വിജയലക്ഷ്‌മി, വിനേഷ്‌ തുടങ്ങി നാലുപേരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. എറണാകുളത്തെ ജൂനിയര്‍ മാനേജര്‍ ആസു ബേക്കറെ പിരിച്ചുവിട്ടു. സാധനങ്ങള്‍ വിതരണം ചെയ്‌ത 14 കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തി നിക്ഷേപത്തുക കണ്ടുകെട്ടാന്‍ നിര്‍ദേശിച്ചു. ഇ-ടെന്‍ഡറില്‍ പിന്തള്ളപ്പെട്ടയാളാണു പരാതിപ്പെട്ടത്‌. വിജിലന്‍സ്‌ പരിശോധിച്ച 91 സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണു മായം കണ്ടെത്തിയത്‌. അതാകട്ടെ ഈര്‍പ്പം മൂലമാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സിവില്‍സപ്ലൈസില്‍ 135 കോടിയുടെ അഴിമതി നടന്നതിനെക്കുറിച്ച്‌ അന്വേഷിച്ച മുരളീധരന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോഴത്തെ പ്രവര്‍ത്തനം. തട്ടിപ്പുകള്‍ ധനകാര്യ പരിശോധനാവിഭാഗത്തെക്കൊണ്ട്‌ അന്വേഷിപ്പിക്കും. ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ കൊണ്ടുവന്നു കൂടിയ വില വാങ്ങുന്നതിലൂടെ ലോഡൊന്നിനു ലക്ഷം രൂപയുടെ തട്ടിപ്പാണു നടക്കുന്നതെന്നു പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സിവില്‍ സപ്ലൈസിന്റെ ചരിത്രത്തില്‍ മായം ചേര്‍ക്കല്‍ സംബന്ധിച്ച പരാതി ആദ്യമാണ്‌. എന്നാല്‍, സമയം നഷ്‌ടപ്പെടുത്തുന്ന ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ജനങ്ങളുടെ പണം ചൂതാടുന്നവരെ വെറുതേവിടില്ല. സാധനം വാങ്ങുന്നതു മന്ത്രിമാരല്ല, കരാറുകാരാണ്‌. മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും മറുപടിയില്‍ തൃപ്‌തരാകാതെ പ്രതിപക്ഷം സഭ വിട്ടു (mangalam)

=================================================

കേരളം എത്ര സുന്ദരം : പോലീസിലെ ആള്‍മാറാട്ടം

ആള്‍മാറാട്ടം: പോലീസുകാരെ പിരിച്ചുവിട്ടേക്കും

തൃശൂര്‍: കേരള പോലീസ്‌ അക്കാദമിയില്‍ നീന്തല്‍ പരീക്ഷയ്‌ക്ക് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കനത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ച്‌ മുഖം രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ്‌ നടപടികള്‍ തുടങ്ങി. ആള്‍മാറാട്ടം നടത്തിയ 53 എം.എസ്‌.പി. കോണ്‍സ്‌റ്റബിള്‍മാര്‍ക്കും അവര്‍ക്കായി നീന്തല്‍ക്കുളത്തിലിറങ്ങിയ മുന്‍ ബാച്ചുകാരായ 53 പേര്‍ക്കുമെതിരേ പിരിച്ചുവിടല്‍ അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന്‌ ഉന്നതപോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. 
ആള്‍മാറാട്ടം നടത്തുന്നതിനുമുമ്പ്‌ ഇവരുടെ പരിശോധനയ്‌ക്ക് മേല്‍നോട്ടം വഹിച്ച ഹെഡ്‌കോണ്‍സ്‌റ്റബിളിനു എതിരെയും നടപടിയുണ്ടാകും. ആള്‍മാറാട്ട സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട്‌ കേരളപോലീസ്‌ അക്കാദമി ഡയറക്‌ടര്‍ ഡി.ഐ.ജി. ജോസ്‌ ജോര്‍ജ്‌ ഡി.ജി.പിക്കു സമര്‍പ്പിക്കും. ആള്‍മാറാട്ട വിവാദം കേരളാ പോലീസിനെ നാണംകെടുത്തിയ സാഹചര്യത്തില്‍ കര്‍ശന നിലപാട്‌ സ്വീകരിക്കണമെന്ന്‌ എ.ഡി.ജി.പി. ട്രെയിനിംഗ്‌ എസ്‌. പുലികേശിക്കും ശക്‌തമായ അഭിപ്രായമുണ്ട്‌. ആള്‍മാറാട്ടത്തെക്കുറിച്ച്‌ അക്കാദമി അധികൃതരോട്‌ എ.ഡി.ജി.പി. യും വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
=================================================
സപ്ലൈകോ: 
യഹിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കൊച്ചി: സപ്ലൈകോ ക്രമക്കേടില്‍ പരാതിക്കാരനായ വി.എം യഹിയ ഹൈക്കോടതിയില്‍ മുന്‍കുര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മന്ത്രി സി.ദിവാകരന്‍ യഹിയക്കെതിരെ പരാതി നല്‍കിയ സാഹചര്യത്തിലാണ്‌ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്‌. അഴിമതി സംബന്ധിച്ച്‌ വിജിലന്‍സിന്‌ നല്‍കിയ പരാതി പിന്‍വലിക്കാന്‍ മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ കഴിഞ്ഞ ദിവസം യഹിയ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ്‌ ദിവാകരന്‍ പരാതി നല്‍കിയത്‌.
=================================================

പുഴുത്തു നാറിയ സര്‍ക്കാര്‍ സംവിധാനം:വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ അംഗീകരിക്കില്ലെന്ന്‌ സപ്ലൈകോ

മായം ചേര്‍ക്കല്‍: വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ അംഗീകരിക്കില്ലെന്ന്‌ സപ്ലൈകോ

തിരുവനന്തപുരം: സ്‌പ്ലൈകോ ഉത്‌പന്നങ്ങളില്‍ മായം ചേര്‍ക്കല്‍ വ്യാപകമാണെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും അംഗീകരിക്കില്ലെന്ന്‌ സ്‌പ്ലൈകോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ അറിയിച്ചു. രണ്ട്‌ ഉത്‌പന്നങ്ങളില്‍ മാത്രമാണ്‌ മായം ചേര്‍ത്തതായി കണ്ടെത്തിയത്‌. മായം ചേര്‍ത്ത സാധനങ്ങള്‍ ലഭിച്ചാല്‍ ഉപഭോക്‌താവിന്‌ അവ മാറി നല്‍കുകയോ പകരം പണം നല്‍കുകയോ വേണം. മായംചേര്‍ക്കല്‍ കശണ്ടത്തിയ ഉത്‌പന്നങ്ങള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കാനും തീരുമാനമായതായി സപ്ലൈകോ അറിയിച്ചു.

തേയിലയില്‍ ലോഹത്തരികള്‍ കണ്ടെത്തിയ സംഭവത്തില്‍ തേയില ബോര്‍ഡിനെ സമീപിക്കും. കൊച്ചിന്‍ ടീ ട്രേഡ്‌ ബോര്‍ഡില്‍ നിന്നും ലേലത്തിലാണ്‌ സപ്ലൈകോ തേയില വാങ്ങുന്നത്‌.

ട്രെടാസിന്‍ കണ്ടെത്തിയത്‌ ചെറുപയര്‍ പരിപ്പിലാണ്‌. അത്‌ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ വിതരണം ചെയ്യുന്നതല്ലെന്നും സപ്ലൈകോ അറിയിച്ചു. (mangalam)

=================================================


സപ്ലൈകോ വിവാദം: സര്‍ക്കാരറിയും മുമ്പേ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ചോര്‍ന്നു ?

കൊച്ചി:സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനിലെ ഭക്ഷ്യധാന്യങ്ങള്‍ക്കു ഗുണനിലവാരമില്ലെന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സര്‍ക്കാരറിയും മുമ്പേ ചോര്‍ന്നു. റിപ്പോര്‍ട്ട്‌ തയാറാക്കിയ വിജിലന്‍സ്‌ എസ്‌.പിയുടെ സര്‍വീസ്‌ പശ്‌ചാത്തലം സംശയകരമാണെന്നിരിക്കെ സംഭവത്തേക്കുറിച്ച്‌ വിശദമായ അന്വേഷണം ആവശ്യപ്പെടാന്‍ ഭക്ഷ്യവകുപ്പ്‌ ആലോചിക്കുന്നുണ്ട്‌. (? !) സപ്ലൈകോയിലെ ഇ-ടെന്‍ഡര്‍ സംവിധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടന്നതായാണു പ്രാഥമിക നിഗമനം. ഭക്ഷ്യയോഗ്യമല്ലാത്തതും പുഴുവരിച്ചതുമായ സാധനങ്ങള്‍ വിതരണം ചെയ്‌തു സര്‍ക്കാരിന്റെ കോടികള്‍ തട്ടിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു വിവാദ കരാറുകാരന്റെ നേതൃത്വത്തില്‍ ഇ-ടെന്‍ഡര്‍ സംവിധാനത്തിനെതിരേ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായും സംശയമുയര്‍ന്നിട്ടുണ്ട്‌.

കേസന്വേഷിച്ച വിജിലന്‍സ്‌ എസ്‌.പിക്ക്‌ ഇയാളുമായി ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കും. പോലീസ്‌ അക്കാദമിയിലെ തോക്കു മോഷണവുമായി ബന്ധപ്പെട്ടു നുണ പരിശോധനയ്‌ക്കു വിധേയനാക്കണമെന്നു ക്രൈംബ്രാഞ്ച്‌ നിര്‍ദേശിച്ച എസ്‌.പിയാണു സപ്ലൈകോക്കെതിരേ അന്വേഷണം നടത്തിയത്‌. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ അച്ചടക്ക നടപടികള്‍ക്കു വിധേയനായ ഈ ഉദ്യോഗസ്‌ഥനെ വിജിലന്‍സ്‌ പോലെ തന്ത്രപ്രധാനമായ തസ്‌തികയില്‍ നിയമിക്കുന്നതിനെതിരേ നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ( ! )
സിവില്‍ സപ്ലൈസ്‌ എം.ഡിയായിരുന്ന എ.ഡി.ജി.പി. ജേക്കബ്‌ തോമസാണു വ്യാപക അഴിമതിയെ തുടര്‍ന്ന്‌ സപ്ലൈകോയില്‍ ഇ-ടെന്‍ഡര്‍ സംവിധാനം കൊണ്ടുവന്നത്‌. സപ്ലൈകോ വഴി പുഴുവരിച്ചതും പുഴുത്തുനാറിയതുമായ ഭക്ഷ്യസാധനങ്ങള്‍ വിറ്റ്‌ കോടികള്‍ തട്ടിയ ചില വമ്പന്‍ കരാറുകാര്‍ ഇതോടെ പുറത്തായി. ഇവര്‍ക്കെതിരേ ഒട്ടേറെ കേസുകളും രജിസ്‌റ്റര്‍ ചെയ്‌തു. ഇ-ടെന്‍ഡര്‍ സംവിധാനം കൊണ്ടുവന്നതോടെ സപ്ലൈകോയിലൂടെ വിറ്റഴിക്കുന്ന സാധനങ്ങള്‍ക്കു ഗുണനിലവാരമേറുകയും ഉപഭോക്‌താക്കള്‍ വ്യാപകമായി ഈ സംവിധാനം ഉപയോഗിക്കുകയും ചെയ്‌തുവരികയായിരുന്നു. സപ്ലൈകോ വഴിയുള്ള സാധന വില്‍പന വലിയതോതില്‍ ഉയരുന്നതിനിടെയാണു വിവാദ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കോടതിയിലെത്തിയത്‌.

സപ്ലൈക്കോക്കെതിരേ ഹൈക്കോടതിയെ സമീപിച്ചയാളുടെ ഹര്‍ജിയിലെ അതേ ആരോപണങ്ങള്‍ വിജിലന്‍സ്‌ റിപ്പോര്‍ട്ടിലും ഒത്തുവന്നതോടെയാണു ഗൂഢാലോചനയുണ്ടെന്ന സംശയം ഭക്ഷ്യവകുപ്പില്‍ ബലപ്പെട്ടത്‌.

ഇതേക്കുറിച്ചു വിശദമായി പരിശോധിച്ചുവരികയാണെന്നു ഭക്ഷ്യവകുപ്പിലെ ഒരു ഉന്നതന്‍ അറിയിച്ചു.  (mangalam report)
=================================================

ചെന്നൈയില്‍ വാഹനാപകടം: 
2 മലയാളി യുവാക്കള്‍ മരിച്ചു
ചേര്‍ത്തല/കോട്ടയം: ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം അമയന്നൂര്‍ തേമ്പള്ളില്‍ കുടുംബാംഗം പുത്തന്‍പുരയില്‍ ഫിലിപ്പ്‌ മാത്യു (സണ്ണി) വിന്റെ മകന്‍ ജിപ്‌സണ്‍ മാത്യു (ജിന്‍സ്‌-26), ചേര്‍ത്തല നഗരസഭ 10-ാം വാര്‍ഡില്‍ കുരിശുങ്കല്‍ ക്ലീറ്റസിന്റെ മകന്‍ സിമിന്‍ ക്ലീറ്റസ്‌ (25) എന്നിവരാണു മരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി 12-നു നഗരത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ ലോറിയിടിക്കുകയായിരുന്നു.

ബി.ടെകിനുശേഷം ചെന്നൈയിലെ സണ്‍ ഓട്ടോമിഷനില്‍ ഉദ്യോഗസ്‌ഥരായ ജിപ്‌സണും സുഹൃത്തും ജോലികഴിഞ്ഞു പോകുമ്പോഴാണ്‌ അപകടത്തില്‍പ്പെട്ടത്‌. സിമിനാണു ബൈക്ക്‌ ഓടിച്ചിരുന്നത്‌. ചെന്നൈ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ് മോര്‍ട്ടം നടത്തിയ ജിപ്‌സന്റെ മൃതദേഹം ഇന്നു രാവിലെ വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്നു രാവിലെ 10 ന്‌ അരീപ്പറമ്പ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍. മാതാവ്‌: ജയിനമ്മ മാത്യു (ഐ.ബി.എസ്‌. തിരുവനന്തപുരം). സഹോദരന്‍: ജീവന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി). അപകടവിവരമറിഞ്ഞു സിമിന്റെ ബന്ധുക്കള്‍ ചെന്നൈയിലേക്കു പോയി. പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും. മാതാവ്‌: മറിയാമ്മ. സഹോദരന്‍: സിജിന്‍.
=======================================================
പുടിന്റെ പാര്‍ട്ടിക്ക്‌ നേതൃത്വം നല്‍കാന്‍ ചാരസുന്ദരി
റഷ്യന്‍ ചാരസുന്ദരി അന്ന ചാപ്‌മാന്‍ രാഷ്ര്‌ടീയത്തിലേക്ക്‌. റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുടിന്റെ യുണൈറ്റഡ്‌ റഷ്യ പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ നേതൃനിരയിലൂടെയാണ്‌ അന്നയുടെ രാഷ്ര്‌ടീയ പ്രവേശം. റഷ്യയ്‌ക്കുവേണ്ടി അമേരിക്കയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിനു പിടികൂടപ്പെട്ടതോടെയാണ്‌ അന്ന ലോകമെമ്പാടും ശ്രദ്ധനേടിയത്‌.

തുടര്‍ന്ന്‌ മറ്റ്‌ ഒമ്പതു ചാരന്‍മാര്‍ക്കൊപ്പം റഷ്യയിലേക്കു നാടുകടത്തപ്പെട്ട അന്നയ്‌ക്കു വീരോചിതമായ വരവേല്‍പ്പാണ്‌ മാതൃരാജ്യം നല്‍കിയത്‌. വിശിഷ്‌ട സേവനത്തിനു റഷ്യന്‍ പ്രസിഡന്റിന്റെ ഉന്നത സൈനിക ബഹുമതിയും അന്നയ്‌ക്കു ലഭിച്ചിരുന്നു. ഈ ചാരസുന്ദരിയുടെ അര്‍ധനഗ്ന ചിത്രം മാക്‌സിം മാസിക ഒകേ്‌ടാബര്‍ ലക്കത്തില്‍ മുഖചിത്രമാക്കിയിരുന്നു.

റഷ്യന്‍ ചാരസംഘടനയായിരുന്ന കെജിബിയുടെ തലവനായിരുന്നു പുടിന്‍. അതിനാല്‍ത്തന്നെ ചാരപ്രവര്‍ത്തകയായ അന്നയുടെ രാഷ്ര്‌ടീയപ്രവേശം സൂക്ഷ്‌മതയോടെയാണ്‌ വിദഗ്‌ധര്‍ വീക്ഷിക്കുന്നത്‌. എന്നാല്‍, ചാരപ്രവര്‍ത്തനത്തിലെന്നപോലെ റഷ്യന്‍ രാഷ്ര്‌ടീയത്തിലും അന്ന തന്റെ പെണ്ണഴക്‌ ഉപയോഗിച്ച്‌ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണെന്നാണ്‌ എതിരാളികള്‍ ആരോപിക്കുന്നത്‌.

================================================

pravasi varthakal

സൗദി പൊതുമാപ്പ്‌: അയ്യായിരത്തോളം ഇന്ത്യക്കാര്‍ നാട്ടിലെത്തി
ജിദ്ദ: ഹജ്‌, ഉംറ, സന്ദര്‍ശക വിസയില്‍ എത്തി അനധികൃത താമസക്കാരായി കഴിയുന്ന 5100 ഇന്ത്യക്കാരെ ജിദ്ദ തര്‍ഹീല്‍ വഴി നാട്ടിലേക്കു വിട്ടതായി കോണ്‍സുലേറ്റ്‌ അധികൃതര്‍ അറിയിച്ചു. ദിനംപ്രതി 30-40 പേരെയാണു തിരിച്ച്‌ അയയ്‌ക്കുന്നത്‌. ദിവസേന 50 പേര്‍ക്കെങ്കിലും പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാന്‍ സാഹചര്യം ഒരുക്കുമെന്ന പാസ്‌പോര്‍ട്ട്‌ (ജവാസാത്ത്‌) വകുപ്പ്‌ മേധാവി ക്യാപ്‌റ്റന്‍ സുല്‍ത്താന്‍ വെളിപ്പെടുത്തിയതായി സാമൂഹിക ക്ഷേമ കോണ്‍സല്‍ എസ്‌.ഡി. മൂര്‍ത്തി മംഗളത്തോടു പറഞ്ഞു.

പൊതു മാപ്പിന്റെ ആനുകൂല്യം പിന്‍പറ്റി ഓരോ രാജ്യത്തേക്കും 30-40 ആളുകള്‍ പോകുന്നുണ്ട്‌. വിരലടയാളം രേഖപ്പെടുത്താനുള്ള നാലു യന്ത്രങ്ങള്‍ മാത്രമാണ്‌ ഇവിടെയുള്ളത്‌. ഒരാളുടെ വിശദ രേഖകളും വിരലടയാളവും എടുക്കുന്നതിന്‌ അഞ്ചു മിനിറ്റോളം വേണ്ടിവരും. അതിനാല്‍ ഓരോ ദിവസവും ചുരുങ്ങിയ ആള്‍ക്കാര്‍ക്കു മാത്രമാണ്‌ അവരവരുടെ രാജ്യത്തേക്കു മടങ്ങിപ്പോകാന്‍ സാധിക്കുക. കൂടുതല്‍ മെഷീന്‍ ഏര്‍പ്പെടുത്തി പരമാവധി ആള്‍ക്കാരെ നാട്ടില്‍ എത്തിക്കണമെന്നാണ്‌ ഇന്ത്യ അഭ്യര്‍ഥിച്ചിരിക്കുന്നത്‌.

പാസ്‌പോര്‍ട്ട്‌ കോപ്പി ഇല്ലാത്തതിന്റെ പേരില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ (ഇ.സി.) നല്‍കാത്തതു നിരവധി ഇന്ത്യക്കാരെ തര്‍ഹീലില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്‌. ശ്രമിച്ചാല്‍ പാസ്‌പോര്‍ട്ട്‌ നമ്പരോ കോപ്പിയോ സംഘടിപ്പിക്കാന്‍ ഭൂരിഭാഗത്തിനും കഴിയും എന്നാണു കോണ്‍സല്‍ മൂര്‍ത്തി വിശദീകരിച്ചത്‌. പാസ്‌പോര്‍ട്ട്‌ ഹാജരാക്കിയാല്‍ ഇവിടേക്കു വീണ്ടും വരാന്‍ സാധിക്കുകയില്ല എന്നതുകൊണ്ടാണു പലരും അതു ഹാജരാക്കാന്‍ മടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാസ്‌പോര്‍ട്ട്‌ വിവരങ്ങള്‍ ഇല്ലെങ്കില്‍ മറ്റു രാജ്യക്കാര്‍ പോലും സംവിധാനം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നു കണ്ടു ഡല്‍ഹിയില്‍ നിന്നുള്ള കര്‍ശന നിര്‍ദേശമാണു നടപ്പാക്കുന്നത്‌. കേരളീയര്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉത്തരവാദപ്പെട്ട സംഘടനാ ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തിയാല്‍ പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകുമെന്നും എസ്‌.ഡി. മൂര്‍ത്തി പറഞ്ഞു. ആറുമാസത്തേക്കാണു സൗദിയില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. *ചെറിയാന്‍ കിടങ്ങന്നൂര്‍ (mangalam)

==================================================

പാരീസ്‌ ഹില്‍ട്ടന്റെ കുളിസീന്‍ കാണാന്‍ നെറ്റില്‍ ജനത്തിരക്ക്‌
 
ഹോളിവുഡ്‌ നടിയും ഗായികയുമൊക്കെയായ പാരീസ്‌ ഹില്‍ട്ടന്റെ 'കുളിസീന്‍' തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്റര്‍നെറ്റിലെ ഹിറ്റ്‌ലിസ്‌റ്റില്‍ ഒന്നാമതെത്തി. പാരീസ്‌ ഹില്‍ട്ടണ്‍ നഗ്നയായി കുളിക്കുന്ന വീഡിയോ 2007 അവസാനമാണ്‌ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്‌. 2010ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ കണ്ട വീഡിയോ എന്ന ഖ്യാതിയാണ്‌ പാരീസ്‌ ഹില്‍ട്ടന്‍ സ്വന്തമാക്കിയത്‌. എട്ടു ലക്ഷത്തോളം ആളുകളാണ്‌ ഈ വീഡിയോയ്‌ക്കായി ഇന്റര്‍നെറ്റില്‍ പരതിയത്‌.

ഹോളിവുഡ്‌ നടിയായ ലിന്‍സേ ലോഹന്റെ അര്‍ധനഗ്ന വീഡിയോയ്‌ക്കാണ്‌ രണ്ടാം സ്‌ഥാനം. ഗെമ്മ അറ്റ്‌കിന്‍സണിന്റെ സ്വവര്‍ഗാനുരാഗ വീഡിയോ മൂന്നാം സ്‌ഥാനം നേടിയപ്പോള്‍ പമേല ആന്‍ഡേഴ്‌സന്റെ പ്രഭാത ദൃശ്യങ്ങള്‍ക്കായിരുന്നു നാലാം സ്‌ഥാനം. കിം കര്‍ദാഷിയാന്റെ സെക്‌സ് ടേപ്പിനായിരുന്നു അഞ്ചാം സ്‌ഥാനം.

=================================================

Wednesday, December 22, 2010

തട്ടിപ്പിന് എത്രയെത്ര വഴികള്‍ !

പാസ്‌റ്റര്‍ എന്ന പേരില്‍ മുതലെടുത്തു; 
കണ്‍വന്‍ഷന്റെ പേരില്‍ പാസ്‌റ്ററുടെ വിസാതട്ടിപ്പ്‌
കോട്ടയം: കണ്‍വന്‍ഷന്റെ പേരില്‍ വിദേശത്ത്‌ എത്തിച്ച്‌ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ്‌ കോടികള്‍ തട്ടിയ പാസ്‌റ്റര്‍ക്കെതിരേ സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ പണം നഷ്‌ടമായവര്‍. ഈ ആവശ്യം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.

സിംഗപ്പൂരില്‍ നഴ്‌സ്ജോലി വാഗ്‌ദാനം ചെയ്‌താണ്‌ സ്വദേശം എവിടെയെന്ന്‌ ഇപ്പോഴും അജ്‌ഞാതമായ പാസ്‌റ്റര്‍ തട്ടിപ്പ്‌ നടത്തിയത്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം പേര്‍ തട്ടിപ്പിനിരയായതായാണ്‌ സൂചന.

പോലീസിന്റെ അനൗദ്യോഗിക കണക്കനുസരിച്ച്‌ ഏഴരക്കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ട്‌. ഇതു പത്തുകോടിയിലേറെ രുപ വരുമത്രേ. നാട്ടില്‍ വല്ലപ്പോഴും മാത്രമെത്തുന്ന പാസ്‌റ്റര്‍ ഇപ്പോള്‍ അമേരിക്കയിലാണെന്നും ദക്ഷിണാഫ്രിക്കയിലാണെന്നും മറ്റുമാണ്‌ അടുപ്പക്കാര്‍ പറയുന്നത്‌.

സ്‌റ്റാന്‍ലി സൈമണ്‍ എന്ന ഈ പാസ്‌റ്റര്‍ എക്‌സോഡസ്‌ എന്ന സ്‌ഥാപനം മുഖേന സിംഗപ്പൂരില്‍ ജോലി നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌ത് കോടികള്‍ തട്ടിയെടുക്കുക യായിരുന്നു. പത്തനംതിട്ട എസ്‌.പി. ഓഫീസിന്‌ എതിര്‍വശത്തു വിന്നേഴ്‌സ് ചര്‍ച്ച്‌ എന്ന പേരില്‍ പ്രാര്‍ഥനാലയം പാസ്‌റ്റര്‍ നടത്തിയിരുന്നെങ്കിലും ഇയാളെക്കുറിച്ച്‌ കൂടുതലായി നാട്ടുകാര്‍ക്ക്‌ അറിയില്ല. പാലക്കാട്‌ സ്വദേശിയാണെന്ന്‌ പറയപ്പെടുന്നു. ഭാര്യ കോഴഞ്ചേരി സ്വദേശിയാണ്‌. സിംഗപ്പൂര്‍, മലേഷ്യ, യു.എസ്‌.എ. എന്നിവിടങ്ങളില്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെന്ന പേരില്‍ സംഘടിപ്പിക്കുന്ന വിസിറ്റിംഗ്‌ വിസ ഉപയോഗിച്ചാണ്‌ ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്‌.

1500 രൂപയ്‌ക്കു സംഘടിപ്പിക്കുന്ന വിസയ്‌ക്കാണ്‌ ഇയാള്‍ ഇടപാടുകാരില്‍നിന്ന്‌ 50,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ ഈടാക്കിയിരുന്നു. ഇയാളുടെ ഓഫീസില്‍നിന്നു പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പോലീസ്‌ അന്വേഷണം നിര്‍ജീവമായതിനാല്‍ കേസ്‌ സി.ബി.ഐക്കു വിടണമെന്നാ വശ്യപ്പെട്ട്‌ ചീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ഐ.ജി. എന്നിവര്‍ക്കു പരാതി നല്‍കി. പത്തനംതിട്ട പോലീസ്‌ പാസ്‌റ്റര്‍ക്ക്‌ അനുകൂല നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്നു കൈക്കൂലി വാങ്ങുന്നതായും പണം നഷ്‌ടമായവര്‍ ആരോപിച്ചു.

തട്ടിപ്പിനിരയായവരില്‍ ഏറെയും മലബാര്‍ സ്വദേശികള്‍

കോട്ടയം: ഞാനൊരു വിശ്വാസിയാണ്‌ എന്നെ നിങ്ങള്‍ക്ക്‌ വിശ്വാസമില്ലേയെന്നു പറഞ്ഞു മയക്കി തട്ടിപ്പ്‌ നടത്തിയ പാസ്‌റ്റര്‍ വണ്ടിച്ചെക്കു നല്‍കിയും കബളിപ്പിച്ചതായി പരാതി. തട്ടിപ്പിനിരയായ മുപ്പതോളം പേര്‍ പരാതിയുമായെത്തിയപ്പോള്‍ ഇയാള്‍ ഇവര്‍ക്ക്‌ ചെക്ക്‌ നല്‍കുകയായിരുന്നു. ഇതിലേറെയും വണ്ടിച്ചെക്കായിരുന്നുവത്രേ.

തട്ടിപ്പിനിരയായവരില്‍ ഏറെയും കണ്ണൂര്‍, കോഴിക്കോട്‌ സ്വദേശികളായ നിര്‍ധനരായ യുവതികളാണ്‌. നഴ്‌സുമാര്‍ക്കു പുറമേ ഹോട്ടല്‍ മാനേജ്‌മെന്റ പഠിച്ചവരും ഇയാളുടെ തട്ടിപ്പിനിരയായി.

പത്തനംതിട്ടയില്‍ നിന്നെത്തുന്നതിനു മുമ്പേ ഇയാള്‍ പാലക്കാട്ട്‌ തട്ടിപ്പു നടത്തി യിരുന്നതായും സൂചനയുണ്ട്‌. 400 പേരെ ഇദ്ദേഹം കബളിപ്പിച്ചതായാണ്‌ പോലീസിന്റെ ഭാഗത്തുള്ള കണക്കുകള്‍ (mangalam)
================================================

സ്വാശ്രയകോളജില്‍ വിദ്യാര്‍ഥിനികള്‍ക്കു പീഡനം

സ്വാശ്രയകോളജില്‍ വിദ്യാര്‍ഥിനികള്‍ക്കു പീഡനം:
അധികൃതര്‍ സംഭവം ഒതുക്കിത്തീര്‍ത്തു

കുന്നംകുളം: സ്വാശ്രയ കോളജിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതി അധികൃതര്‍ ഒതുക്കി. അന്‍പത്തിരണ്ടു വിദ്യാര്‍ഥിനികളാണു പീഡനത്തെക്കുറിച്ച്‌ കോളജ്‌ അധികൃതര്‍ക്കു പരാതി നല്‍കിയത്‌.

അക്കിക്കാവ്‌ പി.എസ്‌.എം. സ്വാശ്രയ ദന്തല്‍ കോളജിലെ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥിനികളാണ്‌ കോളജ്‌ വാര്‍ഡന്റെ ഭര്‍ത്താവും കോളജ്‌ ബസ്‌ ഡ്രൈവറുമായ പുന്ന സ്വദേശി പ്രദീപിനെതിരേ കോളജ്‌ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനും രേഖാമൂലം പരാതി നല്‍കിയത്‌. ലൈംഗിക, ശാരീരിക പീഡനങ്ങളടക്കമുള്ള കാര്യങ്ങള്‍ പരാതിയിലുണ്ടെങ്കിലും ഇക്കാര്യം പോലീസില്‍ അറിയിക്കാതെ ഒതുക്കി. ഇതേത്തുടര്‍ന്ന്‌ ഒരു വിദ്യാര്‍ഥിനി കുന്നംകുളം ഡിവൈ.എസ്‌.പി.: പി. രാധാകൃഷ്‌ണന്‌ രേഖകളടക്കം പരാതിപ്പെട്ടതോടെയാണു സംഭവം പുറത്തായത്‌.

കോളജ്‌ വനിതാ ഹോസ്‌റ്റല്‍ വാര്‍ഡനായ മല്ലികയുടെ ഭര്‍ത്താവും ബസ്‌ ഡ്രൈവറുമായ പ്രദീപ്‌ ഭാര്യയുടെ സഹായത്തോടെ വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭാര്യയുടെ മൊബൈലില്‍ പെണ്‍കുട്ടികള്‍ കുളിക്കുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇത്‌ ഇന്റര്‍നെറ്റില്‍ കൊടുക്കുമെന്നുമായിരുന്നു ഭീഷണി.

ഇതേക്കുറിച്ചു പെണ്‍കുട്ടികള്‍ പത്തിനു കോളജ്‌ പ്രിന്‍സിപ്പലിനു വാക്കാല്‍ പരാതി നല്‍കി. എന്നാല്‍, രേഖാമൂലം നല്‍കാനായിരുന്നു പ്രിന്‍സിപ്പലിന്റെ നിര്‍ദേശം.


ഇതനുസരിച്ച്‌ പതിമൂന്നിന്‌ പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിനു വീണ്ടും പരാതി നല്‍കി. ഇതേക്കുറിച്ച്‌ കോളജിലെ ഡോ. രതി, റീഡര്‍ ഡോ. ശ്യാമള എന്നിവര്‍ നടത്തിയ അന്വേഷണത്തിലും പീഡനം നടന്നെന്നു കണ്ടെത്തി. തുടര്‍ന്നു മാനേജ്‌മെന്റ്‌ പുറമേ നിന്നുള്ള അഡ്വ. സ്‌മിതാ ഗിരീഷിനെക്കൊണ്ടു പെണ്‍കുട്ടികളില്‍നിന്നും മൊഴിയെടുത്തു.

അഡ്വ. സ്‌മിതാ ഗിരീഷും ഇതേക്കുറിച്ചുളള റിപ്പോര്‍ട്ട്‌ മാനേജ്‌മെന്റിനു നല്‍കി.

ബസ്‌ ഡ്രൈവര്‍ക്കും അയാളുടെ ഭാര്യക്കുമെതിരേ വ്യക്‌തമായ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടും ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോളജ്‌ അധികൃതര്‍ തയാറായില്ല. ഗുരുതരാമായ സംഭവം പോലീസിനെ അറിയിക്കാതെ കോളജ്‌ അധികൃതര്‍ മൂടിവെയ്‌ക്കുകയാണ്‌ ചെയ്‌തത്‌.
പോലീസിന്‌ ലഭിച്ച രഹസ്യ കത്തിനെ തുടര്‍ന്ന്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
=================================================

സപ്പ്ലൈകോ അഴിമതി

kvss¹tIm AgnaXn: 

24 I¼\nIÄ Icn¼«nIbnÂ

 
sIm¨n: kss¹tIm AgnaXnbn kÀ¡mÀ sslt¡mSXnbn kXyhmMvaqew kaÀ¸n¨p. 

hnPne³kv dnt¸mÀ«nse 24 hnXcW¡msc kÀ¡mÀ Icn¼«nIbn s]Sp¯n. 

tImÀ¸tdj\pWvSmb \jvSw hnXcW¡mcn \n¶v CuSm¡pw. 

tIkn\p ]n¶n Cþ sS³PÀ \S]Sn A«nadn¡m\pÅ {iaapWvsS¶pw kXyhmMvaqe¯n ]dbp¶p.

====================================================================
 

apl½Zv l\o^nt\mSv Hmkvt{Senb³ kÀ¡mÀ am¸v ]dªp

 
saÂ_¬: Xo{hhmZ tIkn C´y³ tUmÎÀ apl½Zv l\o^ns\ sXämbn XShnem¡m\nSbmbXn Hmkvt{Senb³ kÀ¡mÀ am¸v ]dªp. AdÌv sNbvXXv sXämbnt¸msb¶pw tUm. l\o^v \nc]cm[nbmsW¶pw sXän²mcWsb XpSÀ¶mWv AdÌv sNbvXsX¶pw Hmkvt{Senb³ s^Ud t]meokv Adnbn¨p.

l\o^n\p \jvS]cnlmcw \ÂIm³ Ignª Znhkw kÀ¡mÀ {]Xn\n[nIfpw l\o^nsâ A`n`mjI\pw X½n \S¶ NÀ¨bn [mcWbmbncp¶p. \mect¡mSn cq] hsc e`nt¨¡psa¶mWv dnt¸mÀ«pIsf¦nepw C¡mcyw ØncoIcn¡s¸«n«nÃ.

{_n«\nse ¥mkvtKm cmPym´c hnam\¯mhf¯n `oIcm{IaW¯n\p ]²Xnbn«Xn ]¦pWvsS¶mtcm]n¨mWv l\o^ns\ AdÌv sNbvXXv. tIkn l\o^nsâ _Ôp¡fmb I^o Al½Zpw k_o Al½Zpw {]XnIfmWv. CtXXpSÀ¶mWv l\o^pw kwib¯nsâ \ngen h¶Xv. hnNmcW IqSmsX Gsd\mÄ XS¦en IgntbWvSnh¶ l\o^n\v tIkn _Ôansöv IWvSv HSphn hn«b¡pIbmbncp¶p.
 

ഭക്ഷ്യ വിഷബാധ

`£yhnj_m[: 98 hnZymÀYnIÄ Bip]{XnbnÂ

 
apwss_: almcmjv{Sbnse ssP\bn kvIqfn \n¶pw {]`mX`£Ww Ign¨ 98 hnZymÀYnIÄ¡v `£yhnj_m[tbäp. Chsc kao]s¯ Bip]{Xnbn {]thin¸n¨p. `£Ww Ign¨ hnZymÀYnIÄ OÀ±n¡pIbpw Xf¶p hogpIbpw sNbvXp. 30 Ip«nIsf {]mYanI NnInÂkbv¡v tijw hn«b¨p. kw`hs¯¡pdn¨v At\zjWw Bcw`n¨n«pWvSv.

====================================================================
 

K. Karunakaran.

IcpWmIcsâ \ne AXoh KpcpXcw

 
Xncph\´]pcw: ap³ apJya{´nbpw apXnÀ¶ tIm¬{Kkv t\Xmhpamb sI.IcpWmIcsâ BtcmKy \ne AXoh KpcpXcambn XpScp¶p. At±ls¯ C¶v kvIm\nwKn\v hnt[b\m¡pw. C¶se cm{Xnbn At±l¯nsâ BtcmKy\nebn t\cnb ]ptcmKXnbpWvSmsb¦nepw C¶v cmhnsetbmsS hoWvSpw \ne tamiamhpIbmbncp¶p. shânteädnsâ klmb¯memWv izmkzmÑmkw \S¯p¶Xv.

Ignª Znhkw At±l¯n\v cWvSv {]mhiyw ]£mLmXw h¶ncp¶p. 72 aWn¡qÀ t\cw \nco£¨tijw am{Xta BtcmKy ØnXnsb¡pdn¨v hyàamb A`n{]mbw ]dbm³ Ignbqsh¶mWv At±ls¯ ]cntim[n¡p¶ tUmÎÀamÀ ]dbp¶Xv. Bip]{Xnbn At±l¯nsâ a¡fpw t]c¡p«nIfpw H¸apWvSv.
 

Argentina News:

ap³ AÀPâo\³ ]«mfta[mhnbv¡p Poh]cy´w

 
_yqtWmkvsFdnkv: AÀPâo\bn 1970Ifn ]«mf `cW¯n\p Np¡m³ ]nSn¨ ssk\nI ta[mhn P\d tPmÀPv hntUebv¡p Poh]cy´w in£. KpcpXcamb a\pjymhImi [zwk\¡päw Npa¯nbmWv hntUesb in£n¨Xv.

]«mf `cWIme¯v 31 XShpImcpsS acWhpambn _Ôs¸«v Ipä¡mc\msW¶p IWvsS¯nb 85Imc\mb htUesb tImSXn Poh]cy´w XShn\p in£n¡pIbmbncp¶p. 1976 apX 1983 hsc \oWvS ]«mf `cWIme¯v KpcpXcamb a\pjymhImi ewL\§fmWv Act§dnbsX¶v tImSXn IWvsS¯n.

C¡mebfhn cmPy¯p \n¶p 30,000t¯mfw t]sc kwibkmlNcy¯n ImWmXmbn«pWvsS¶pw Chcn `qcn`mKw t]cpw ]n¶oSv sImÃs¸s«¶pw a\pjymhImi kwLS\IÄ Btcm]n¨ncp¶p. \nch[n t]sc \nbahncp²ambn XShnem¡n ]oUn¸n¨p. Iptds¸sc \mSpIS¯n. AÀPâo\bnse tUÀ«n hmÀ kab¯v Ip«nIsf X«ns¡mWvSp t]mbXmbpw hntUebvs¡Xnsc BtcmWapWvSv. Cu tIkn 1998 hntUe Ipä¡mc\msW¶v tImSXn IWvsS¯nbncp¶p.

Sabarimala News:

X¦ A¦n tLmjbm{X ]pds¸«p

 
Bd·pf: i_cnae A¿¸hn{Kl¯n aWvUe]qPbv¡p NmÀ¯m\pÅ X¦ A¦n hln¨psImWvSpÅ cYtLmjbm{X Bd·pf ]mÀYkmcYn t£{X¯n \n¶p ]pds¸«p.

Ignª 37 hÀjambn tImgt©cn CuÌv sImÃotc¯v X¦¸\mNmcnbmWv X¦ A¦n tLmjbm{XbpsS cY¯nsâ kmcYn. Po¸v cY¯nsâ amXrIbn Xbmdm¡n Ae¦cn¨mWv tLmjbm{Xbv¡v sImWvSpt]mIp¶Xv. 18þmw]Sn, sImSnacw, i_cnae {iotImhn F¶nhbpsS amXrIIfpw ]penbpsS ]pd¯phcp¶ A¿¸cq]hpw cY¯n Hcp¡nbn«pWvSv. 26\p i_cnae k¶n[m\¯v F¯p¶ X¦ A¦n A¿¸hn{Kl¯n NmÀ¯nbmWv aWvUe]qP.
 

എലിയും പാടുന്നു

]mSm³ IgnhpÅ Pm¸\okv Fen

 
tSm¡ntbm: ]mSm³ IgnhpÅ Fensb¶p tIÄ¡pt¼mÄ Ifn¸m«amsWt¶m B\ntaj³ kn\na IYm]m{XamsWt¶m IcpXcptX. Imcyw kXyw Xs¶bmWv. bYmÀY¯n FenIÄ¡pw ]mSm³ Ignbpsa¶v sXfn¨ncn¡pIbmWv P¸m\nse Hcp kwLw KthjIÀ.

FenIsfs¡mWvSp ]m«p ]mSn¡m\pÅ kab¯v aäp ]Wnsbs´¦nepw sNbvXpIqsSsb¶ ]cnlmkw tI«t¸msgms¡ Hcp bYmÀY an¡naukns\ a\kn ImWpIbmbncp¶p KthjW¯n\p t\XrXzw \ÂInb Hkm¡ kÀhIemimebnse {]^. Acn¡p\n D¨napd. Hcp Znhkw Fensbs¡mWvSp ]m«p]mSnbv¡pw F¶v Dd¸n¨ D¨napdbpsS {iaw shdpsXbmbnÃ. P\nXI hyXnbm\w hcp¯nb FenIsf D]tbmKn¨pÅ ]T\¯n\nsS FenIÄ¡p ]mSm\pÅ Ignhv BÀPn¨Xmbn IsWvS¯nb KthjW kwLw XpSÀ¶p \S¯nb ]co£W§fn Cu Ignhv XeapdIfntebv¡p ]IÀ¶p \ÂIm³ km[n¡psa¶pw IWvsS¯n.

Ct¸mÄ GItZiw \qdne[nIw ]mSm³ IgnhpÅ FenIÄ X§fpsS ]co£Wimebn DWvsS¶mWv KthjIcpsS AhImihmZw. Hkm¡ kÀhIemimebnse Hcp kwLw KthjIcmWv ]²Xn¡v ]n¶n {]hÀ¯n¨Xv. ]mSm³ IgnhpÅ FenIsf ]ckv]cw k¦cW¯n\p A\phZn¨t¸mgmWv Ignhv XeapdIfntebv¡p ]Icm³ Ignbpsa¶v IWvsS¯nbXv.

]£ntbt¸mse ]mSm³ tijnbpÅ FenIÄ¡mWv ]cnWma ]²XnbneqsS P·w \ÂInbsX¶p D¨napd hyàam¡p¶pWvSv. F¶m kkvX\ Pohnsb¶ \nebn a\pjy\pambn Gsd P\nXI kmayapÅ FenIÄ¡p ]£nIsf¡mÄ \¶mbn ]mSm\pÅ Ignhv cq]s¸Sp¯pIbmWv C\n X§fpsS {iasa¶pw At±lw ]dbp¶p. A§s\ FenIfpsS KmbI Xeapdsb hmÀs¯Sp¡pIbmWv KthjIcpsS e£yw.

====================================================================
 

AgnaXn P\m[n]Xys¯ XIÀ¡p¶p: 

kn. sI. N{µ¸³

 
sImÃw: apXemfn¯¯nsâ ? PoÀWXbpsS krjvSnbmb AgnaXn PohnXaqey§sfbpw P\m[n]Xys¯bpw P\m[n]Xy Øm]\§sfbpw X¨pXIÀ¡pIbmsW¶v kn]nsF kwØm\ sk{I«dn kn. sI. N{µ¸³ A`n{]mbs¸«p.

Fs½³ P·iXm_vZn BtLmj§fpsS `mKambn knFkvsF I¬h³j³ skâdn "InX¡p¶ C´ybpw IpXn¡p¶ AgnaXnbpw' F¶ hnjbs¯ Ipdn¨v {]kwKn¡p Ibmbncp¶p At±lw. \ap¡v Gsd {]Xo£bpWvSmbncp¶ \oXn\y mb hyhØbpw kwib¯nsâ \ngenemWv. X§fn \n£n]vXamb \nbaw D]tbmK n¡m\pÅ XtâSw PUvPnamÀ¡nÃmsb¶pw CXv tImSXnbnepÅ \½psS hnizmks¯ A]ISs¸Sp¯p¶XmW At±lw ]dªp.P\m[n]Xy¯nsâ s\SpwXqWpIfmb \nba\nÀ½mWk`, \oXn \ymbØ m]\§Ä, `cW\nÀhlW tI{µw F¶n hsb am{XaÃ, t^mÀ¯v FtÌämb ]{Xam[y a§sfbpw AgnaXn ImÀ¶p Xn¶pIbmsW¶v At±lw ]dªp. 
\½psS cmPy¯v IŸWw hln¡p¶ ]¦v hfschepXmWv. dnkÀhv_m¦v ASn¨nd¡p¶ ]Wt¯¡mÄ F{Xtbm A[nIw IŸWamWv cmPy¯v {]Ncn¡p¶sX¶pw At±lw ]dªp.

kt½f\¯n kn]nsF PnÃm sk{I«dn sI. {]Imiv_m_p A[y£X hln¨p. tUm. _n .F .cmPmIrjvW³, AUz. Pn .kXy_m_p {]^. shfnbw cmP³ , AUz. Pn emep XpS§nbhÀ {]kwKn¨p 

(

അഴിമതി നമ്മുടെ ശാപം: നിയമന തട്ടിപ്പ്

\nba\¯«n¸v: 

Znt\i\pw chnbpw IogS§n

 
]me¡mSv: s\Ãnbm¼Xn \nba\¯«n¸ptIknse {]Xn NnäqÀ \tønÅn kztZin Fw._n. Znt\i³ tImSXnbn IogS§n. Pmaymt]£ XÅs¸«tXmsS, C¶se ]me¡mSv No^v PpUojy aPnkvt{Sän\p ap¼msIbmbncp¶p IogS§Â. XpSÀ¶p P\phcn A©phsc {]Xnsb dnam³Un hn«psImWvSv aPnkvt{Säv ]n.Fw. A_vZpÄk¯mÀ D¯chn«p.

\nba\¯«n¸ptIkpambn _Ôs¸« IqSpX hnhc§Ä shfn¨¯p sImWvSphcphm³ Znt\is\ t]meokv IÌUnbn hn«pIn«m\mbn ku¯v t]meokv lÀPn \evInbn«pWvSv. Znt\i³ ]nSnbnembXp tIkn hgn¯ncnhmIpsa¶mWp t]meoknsâ hnebncp¯Â.

hymPtcJ Na¨p s\Ãnbm¼Xn ]©mb¯v Hm^okn \nba\w t\Sn H¶cs¡mÃw Znt\i³ tPmen sNbvXXmbmWv ]cmXn. ]©mb¯v U]yq«n UbdÎdmWv ]cm Xn \evInbXv. XpSÀ¶p ku¯v t]meokv tIskSp¯p.

BÄamdm«w, IpäIcamb hnizmkh©\ F¶nhbv¡mWv tIskSp¯n«pÅXv. ]nSn¡s¸Spsa¶mbtXmsS Znt\i³ HfnhnÂt]mhpIbmbncp¶p. CbmÄ¡pthWvSn t]meokv Xangv\m«neS¡w At\zjWw \S¯nhcp¶Xn\nsSbmWv \mSIobambn IogS§Â.

Xm³ kaÀ¸n¨ Pmaymt]£bn tImSXnbpsS Xocpam\w DWvSmbm Znt\i³ IogS§psa¶pXs¶bmbncp¶p t]meoknsâ {]Xo£bpw. Pmaymt]£ ]cnKWn¨ Unkv{SnÎv skj³kv PUvPv ]n. Dss_Zv At]£ XÅpIbmbncp¶p. ap³IqÀPmaymt]£ ]cnKWn¡cpsX¶v Bhiys¸«p t]meokpw tImSXnbn lÀPn \evInbncp¶p. UnsshFkv]n ]pjvIc³, ku¯v knsF Fkv.jm\hmkv F¶nhcpsS t\XrXz¯n Znt\isâ AdÌp tcJs¸Sp¯n.

BÄamdm«whgnbmWv Znt\i³ tPmen k¼mZn¨Xv. Znt\i³ IogS§nbtXmsS CbmÄ¡pthWvSn ]co£sbgpXnb sk{It«dnbäv Poh\¡mc\pw Bän§Â kztZinbpamb {]ImivaWn¡mbn At\zjWw DuÀPnXam¡n.

Iev]ä: \nba\¯«n¸n cWvSv DtZymKmÀYnIfpsS CS\ne¡mc\mbn {]hÀ¯n¨ ae¸pdw AcnbÃqÀ It¨cn¡p¶v tIm«m¡f¯n hnapà`S³ chn(49) t]meokn IogS§n. C¶se D¨tbmsSbmWv Iev]ä UnsshFkv]n Hm^okn F¯n IogS§nbXv.

\nba\¯«n¸n s\Spa§mSv kztZin a[p]mÂ, CS\ne¡m cpw sImÃw A©Â kztZinIfpamb Gdw iin, hn{Ia³, Zneo]v, _t¯cn _o\m¨n kztZin\n jwkod, ]nXmhv _joÀ, `À¯mhv FS¡c kztZin Ajvd^v F¶nhscbmWv C\n ]nSnIqSm\pÅ Xv. \nba\¯«n¸p hnhcw ]pd¯dnªt¸mÄ aqImw_nIbnte¡p ap§nbXmbn IogS§nb chn t]meokn samgn \evIn.

_t¯cn Xmeq¡v Hm^okn  \nba\w Xcs¸Sp¯nb FS¡c kztZin\n jwkod, hmfmSv hntÃPv Hm^okn tPmenbn {]thin¨ ae¸pdw AcnbÃqÀ kztZin sI.]n. hna F¶nhscbmWv chn X«n¸p kwLhpambn _Ôs¸Sp¯nbXv.
 

]cnKW\bnepÅ tIkv hmÀ¯bm¡p¶hÀ `hnjy¯p t\cntSWvSnhcpw: sslt¡mSXn

 
sIm¨n: {]Yahnhc dnt¸mÀ«v \evIp¶tXmsS tImSXnbpsS ]cnKW\bv¡p hcp¶ tIkns\bpw At\zjW ]ptcmKXnsbbpw Ipdn¨pÅ hmÀ¯IÄ `mKnIamtbm ]qÀWamtbm am[ya§Ä¡p tNmÀ¯n\evIp¶Xmbn ImWp¶psh¶pw C¯cw hmÀ¯IÄ {]kn²oIcn¡p¶ am[ya§Ä `hnjy¯p t\cntSWvSn hcpsa¶pw sslt¡mSXn. k¼¯nsâ IÌUnacWhpambn _Ôs¸« lÀPn ]cnKWn¡thbmWp tImSXnbpsS \nco£Ww.
{]Ya hnhc dnt¸mÀ«v aPnkvt{Säv ]cnKWn¡p¶ kmlNcy¯nemWp Nne At\zjW DtZymKØÀ C¯c¯n {]hÀ¯n¡p¶Xv. Ipä]{Xw kaÀ¸n¡p¶Xn\p ap¼mbn C¯c¯n dnt¸mÀ«pIÄ tNmÀ¯n \evIm³ At\zjW DtZymKØ\v A[nImcanÃ. C§s\ hcpt¼mÄ \oXoIcn¡mhp¶tXm AÃm¯tXm Bb am[yahnNmcW DWvSmhmw. ØncoIcn¡m¯ hmÀ¯IÄ \evIp¶ {]hWX Nne am[ya§Ä¡papWvSv.

am[ya§fneqsS C¯c¯n hmÀ¯IÄ \evIp¶ t]meokv DtZymKØÀ N«ewL\w \S¯pI am{Xaà hnNmcW tImSXnIsf k½ÀZ¯nem¡pIIqSnbmWv sN¿p¶Xv. F¶mÂ, aq¶mwapd D]tbmKn¨p tI«ptIÄhnbpsS ASnØm\¯n Xbmdm¡p¶ t]meokv dnt¸mÀ«v hnNmcWbpsS kab¯p tImSXn kzoIcn¡pIbnÃ.

sk³tkjW tPWenkw hgn Ipämtcm]nXÀ¡pw IpähmfnIfmbn kwibn¡s¸Sp¶hÀ¡pw t\cnSp¶ \ãw A]cnlmcyamsW¶p am[ya§Ä Xncn¨dnbWw. am[ya§Ä hmÀ¯IÄ¡v Fcnhpw ]pfnbpw \evIm³ kXyw ad¨phbv¡pItbm s]cp¸n¡pItbm hfs¨mSn¡pItbm sN¿psa¶p tImSXn ]dªp. Cu kmlNcy¯n ]{Xam[ya§fnse hmÀ¯IÄ apgph\mbpw hnizkn¡p¶ Hcp P\hn`mKw am[ya hnNcWbv¡p hncp²ambmWp tImSXn hn[nsb¦n AXv AwKoIcn¡m³ t]mepw XbmdmhpIbnÃ. \nba]camb sXfnhpIÄ am{Xw kzoIcn¡mt\ hnNmcW tImSXnIÄ¡mhq. {]XnIsf shdpsX hnSp¶ kmlNcyw sXfnhnsâ ASnØm\¯n DWvSmbm henb hn`mKw P\§Ä tImSXnsb hnizkn¡msXbmhpw. PUvPnamcpsS Dt±iyip²nt]mepw kwibn¡s¸Spw.

\nbahmgvNbn A[njvTnXamb kaql¯n\v C¯cw \S]SnIÄ KpWw sN¿nÃ. At\zjW DtZymKØÀ C¡m cyw a\kn hbv¡Ww. C¯c¯n tImSXnbpsS ]cn[nbnepÅ hnjb§Ä ]cnKWn¡p¶ t]meokpImcpw am[ya§fpw `hnjy ¯p t\cnSm³ XbmdmhWsa¶pw tImSXn D¯chn hyàam¡n.

A`bm tIkv DÄs¸sSbpÅhbpsS At\zjWthfbn C¯c¯n am[ya§Ä At\zjW ]ptcmKXnsb¶ a«n IYIÄ Na¨Xp h³ hnhmZ§fpbÀ¯nbncp¶p. am[yahnNmcWbpsS A]ISs¯¡pdn¨p ap³ kp{]owtImSXn PUvPn PÌokv sI.Sn.tXmakv Xs¶ A¶p NqWvSn ¡mWn¨ncp¶p.