Sunday, July 25, 2010

Criminal Keralam update --July 25, 2010.


42കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച എട്ടംഗ ക്വട്ടേഷന്‍ സംഘം അറസ്‌റ്റില്‍
കണ്ണൂര്‍: പണമിടപാടുമായി ബന്ധപ്പെട്ട്‌ 42കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘം പോലീസ്‌ പിടിയിലായി. ശനിയാഴ്‌ച്ച അര്‍ധരാത്രിയോടെ മാലൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ശിവപുരത്തെ താഹിര്‍ മന്‍സിലില്‍ അബ്‌ദുള്‍ റഷീദിനെയാണ്‌ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്‌.

ടവേര, ആള്‍ട്ടോ കാറുകളിലായി എത്തിയ സംഘത്തെ മാലൂര്‍ എസ്‌.ഐ. കല്യാടന്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. രണ്ടു കാറുകളും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. അബ്‌ദുള്‍ റഷീദും മുജീബ്‌ റഹ്‌മാനും വാഹന ഇടപാടുമായി ബന്ധപ്പെട്ടു മുക്കാല്‍ ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നുവത്രെ. ഇതു നേടിയെടുക്കുന്നതിനായി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ അബ്‌ദുള്‍ റഷീദിനെ ബലമായി കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പോലീസ്‌ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്‌ഥാനത്തിലാണു പോലീസ്‌ എത്തി ഇവരെ പിടികൂടിയത്‌. (manglam report)

ബ്ലേഡ്‌ പലിശ കേന്ദ്രങ്ങളില്‍ റെയ്‌ഡ്: 3 പേര്‍ അറസ്‌റ്റില്‍
പൊന്നാനി: തീവ്രവാദപ്രവര്‍ത്തനത്തിനുള്ള പണത്തിന്റെ സ്രോതസ്‌ അന്വേഷിക്കുന്നതിനിടെ പൊന്നാനിയിലെ ബ്ലേഡ്‌ പലിശ കേന്ദ്രങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന റെയ്‌ഡില്‍ മൂന്നു പേര്‍ അറസ്‌റ്റില്‍. അനധികൃത പണമിടപാടു സംബന്ധിച്ച നിരവധി രേഖകളും മൂന്നു ലക്ഷം രൂപയും പിടിച്ചെടുത്തു.

തുയ്യം കല്ലംമുക്ക്‌ സ്വദേശികളായ മേനകത്ത്‌ ബാബു (42) സ്‌കൂള്‍ അധ്യാപകന്‍ പൊക്കണ്ടത്ത്‌ പ്രദീപ്‌കുമാര്‍ (49) തുയ്യം വലിയപാലം സ്വദേശി മുണ്ടന്‍വളപ്പില്‍ പ്രേംദാസ്‌ (45) എന്നിവരാണു പൊന്നാനി സി.ഐ. സുദര്‍ശന്റെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡില്‍ അറസ്‌റ്റിലായത്‌. നൂറുകണക്കിന്‌ ആധാരങ്ങള്‍, തുക രേഖപ്പെടുത്താത്ത ചെക്കുകള്‍, ആര്‍.സി. ബുക്കുകള്‍, പാസ്‌പോര്‍ട്ട്‌ എന്നിവ പിടിച്ചെടുത്തു. എറണാകുളം, തൃശുര്‍, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളില്‍ നിന്നുള്ളവരുടേതാണ്‌ ഇവ.

ആധാരങ്ങളും ചെക്കുകളും പോലീസ്‌ പരിശോധിച്ചുവരികയാണ്‌. പിടിയിലായ മൂവരും അഞ്ചു വര്‍ഷം മുമ്പാണു ബ്ലേഡ്‌ പലിശക്കാരായതെന്നും ഇതിനകം കോടികളുടെ സ്വത്ത്‌ സമ്പാദിച്ചെന്നും പോസ്‌ പറഞ്ഞു.(manglam report)
രണ്ടുസുലോചനയുടെ ദുരൂഹമരണം കൊലപാതകമെന്ന്‌ പോലീസ്‌; പേര്‍ അറസ്‌റ്റില്‍
കല്ലറ: ദുരൂഹ സാഹചര്യത്തില്‍ ഓഡിറ്റോറിയത്തിലെ കിണറ്റില്‍ക്കണ്ട സ്‌ത്രീയുടെ മരണം കൊലപാതകമെന്ന്‌ തെളിഞ്ഞതായി പോലീസ്‌.പാങ്ങോട്‌ മതിര സ്വദേശിനിയായ സുലോചന എന്ന സുലുവി (40) ന്റെ ദുരൂഹമരമാണ്‌ കൊലപാതകമെന്നു തെളിഞ്ഞത്‌. പ്രതികളായ പാങ്ങോടു ചന്തക്കുന്ന്‌ നൗഫിയ മന്‍സിലില്‍ നവാസ്‌ (32), പാട്ടറ എ.വൈ. ഹൗസില്‍ നിസാമുദീന്‍ (35) എന്നിവരെ ആറ്റിങ്ങല്‍ ഡിവൈ.എസ്‌.പി. രാജേന്ദ്രന്‍, കിളിമാനൂര്‍ സി.ഐ. അശോകന്‍, പാങ്ങോട്‌ എസ്‌.ഐ. ജെ.എസ്‌. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ്‌ സംഘം ഇന്നലെ രാത്രി എട്ടിനു പുനലൂരില്‍ നിന്നും അറസ്‌റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു പ്രതി ഒളിവിലാണ്‌. ഇക്കഴിഞ്ഞ 17ന്‌ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പാങ്ങോടു മന്നാനിയ്യ ഓഡിറ്റോറിയത്തിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നാലുദിവസം പഴക്കമുളള സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിറ്റേ ദിവസം കിണര്‍ വറ്റിച്ച്‌ നോക്കുകയും കിണറ്റില്‍ നിന്നും പേഴ്‌സ് കണ്ടെത്തുകയുമായിരുന്നു. പേഴ്‌സിനുളളില്‍ നിന്നും ഒരു മൊബൈല്‍ സിംകാര്‍ഡ്‌ കണ്ടെത്തിയിരുന്നു. ഈ സിംകാര്‍ഡാണ്‌ കൊലപാതകത്തിന്റെ വസ്‌തുതകള്‍ വെളിച്ചത്തുകൊണ്ടുവന്നത്‌. 
        തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ മതിര സ്വദേശിനിയായ സുലോചനയെന്ന സുലുവാണ്‌ കിണറ്റിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന്‌ തിരിച്ചറിഞ്ഞത്‌. 13ന്‌ രാത്രി ഓട്ടോയില്‍ സുലുവിനേയും കയറ്റി നവാസ്‌, നിസാം എന്നിവരടങ്ങിയ മൂവര്‍ സംഘം കല്ലറ ബിവറേജസില്‍ എത്തുകയും അവിടെ നിന്നും മദ്യവും മറ്റും വാങ്ങി പാങ്ങോട്ടു പഴവിളയില്‍ എത്തുകയും സംഘത്തിലെ ഒരാളുടെ സുഹൃത്തിന്റെ കാറില്‍ സുലുവിനേയും കയറ്റി പാങ്ങോട്‌ മന്നാനിയ്യ ഓഡിറ്റോറിയത്തില്‍ എത്തിക്കുകയുമായിരുന്നത്രെ. അവിടെ വച്ച്‌ സംഘം സുലുവിനെ കൂട്ട ബലാല്‍സംഘം നടത്തുകയും തമ്മില്‍ കശപിശ ഉണ്ടാക്കുകയും ജീവനോടെ സുലുവിനെ  കിണറ്റിലെറിയുകയുമായിരുന്നു. (mangalam report)

അഷറഫ്‌ വധം മുഖ്യപ്രതി മുംബൈയില്‍ അറസ്‌റ്റില്‍
അഞ്ചല്‍: സി.പി.എം. പുനലൂര്‍ ഏരിയാ കമ്മിറ്റി അംഗവും അറയ്‌ക്കല്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റുമായിരുന്ന എം.എ.അഷറഫിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഏറം പോങ്ങുംമുകളില്‍ അബ്‌ദുല്‍ഖാദര്‍(45) അറസ്‌റ്റിലായി. ഇന്നലെ രാവിലെ എട്ട്‌ മണിയോടെ ഗള്‍ഫിലേക്ക്‌ കടക്കാന്‍ ശ്രമിക്കവെ മുംബൈ സദര്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ്‌ ഇയാള്‍ പിടിയിലായത്‌. എന്‍.ഡി.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ ഉള്‍പ്പെടെ നാല്‌പേര്‍ ജാമ്യം എടുത്തശേഷം മുങ്ങിയിരുന്നു. 2002 ജൂലൈ 18നാണ്‌ അഷറഫിനെ 16 എന്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ രാത്രി വീട്ടില്‍ കയറി പിതാവിന്റെയും ഭാര്യയുടെയും കുട്ടികളുടെയും മുന്നിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. കേസുമായി ബന്ധപ്പെട്ട്‌ നേരത്തെ 12 പേരെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. 
            കേസിലെ മൂന്നാം പ്രതി കഹാര്‍, ആറാംപ്രതി സൈനുദ്ദീന്‍, ഏഴാം പ്രതി ഷമീര്‍ എന്നിവരെയാണ്‌ ഇനി പിടികൂടാനുള്ളത്‌. (mangalam report)

ആദിവാസിഭൂമി ഗ്രാമപ്പഞ്ചായത്തും തട്ടിയെടുത്തു
Posted on: 26 Jul 2010

പാലക്കാട്: അട്ടപ്പാടിയില്‍ ഗ്രാമപ്പഞ്ചായത്തും ആദിവാസിഭൂമി തട്ടിപ്പ് നടത്തി. കിടപ്പാടമില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്കാനെന്ന പേരിലാണ് ആദിവാസിഭൂമി കൈക്കലാക്കിയത്.

പുതൂര്‍ പഞ്ചായത്തിലെ മേലേ ചാവടിയൂര്‍ വാര്‍ഡിലാണ് പഞ്ചായത്തുതന്നെ ആദിവാസിഭൂമി കൈക്കലാക്കിയത്. ആദിവാസിഭൂനിയമമനുസരിച്ചുള്ള കേസില്‍ വെന്തവെട്ടി ഊരുമൂപ്പന് അനുകൂലമായി വിധിയുണ്ടായ ഭൂമികൂടിയാണിത്. എന്നാല്‍, ഈ വിധി നടപ്പാക്കാതെ സ്വകാര്യവ്യക്തികള്‍ ഭൂമി കൈവശം വെച്ചുപോന്നു.

പലകൈ മറിഞ്ഞ ഭൂമി അവസാനം കൈക്കലാക്കിയത് സി.പി.എം. പ്രാദേശികനേതാവായ തങ്കവേലുവാണ്. ഇയാളില്‍നിന്നുമാണ് എല്‍.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്ത് ഭൂരഹിതരായ ആദിവാസികള്‍ക്കു നല്കുന്നതിനായി ഭൂമി വാങ്ങിയത്. സി.പി.എം.കാരിയായ മുന്‍പഞ്ചായത്തുപ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ഇടപാട് ഭരണമുന്നണിയിലെതന്നെ സ്ഥലം പഞ്ചായത്തംഗം എതിര്‍ക്കുകയുംചെയ്തു.

2006-07 വര്‍ഷത്തിലായിരുന്നു പഞ്ചായത്തിലെ വിവാദമായ ഭൂമിയെടുപ്പ് നടന്നത്. അതും വാര്‍ഡംഗം പോലുമറിയാതെ. വാര്‍ഡിലെ കിടപ്പാടമില്ലാത്ത 21 ആദിവാസികുടുംബങ്ങള്‍ക്ക് അഞ്ചുസെന്‍റ്‌വീതം നല്കാനായിരുന്നു പദ്ധതി. ഭൂമി രജിസ്റ്റര്‍ചെയ്തു. എന്നാല്‍, ക്രമക്കേട് കണ്ടതിനെത്തുടര്‍ന്ന് ആര്‍.ഡി.ഒ. ചില ആധാരങ്ങള്‍ റദ്ദാക്കി.

വില്ലേജോഫീസില്‍ നികുതി സ്വീകരിക്കാത്ത സ്ഥലമാണ് പഞ്ചായത്ത് വാങ്ങിയതെന്ന് വാര്‍ഡംഗം വട്ടത്തമ്മ എം.പി.ക്കും എം.എല്‍.എ.യ്ക്കും നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. സി.പി.എം. ജില്ലാസെക്രട്ടറിക്കും ഇവര്‍ പരാതി നല്കി.

സെന്‍റിന് 300 രൂപമാത്രം ക്രയവിലയുള്ള സ്ഥലമാണ് പഞ്ചായത്ത് 3,500 രൂപ നിരക്കില്‍ വാങ്ങിയതെന്നും അംഗം പരാതിപ്പെട്ടിരുന്നു. സ്ഥലമെടുപ്പോ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതോ വാര്‍ഡംഗത്തെ അറിയിച്ചില്ല. മാത്രമല്ല മുന്‍വര്‍ഷത്തില്‍ വീട് ലഭിച്ചവരും അടുത്ത വാര്‍ഡുകളില്‍ വീടും സ്ഥലവും ഉള്ളവരും പട്ടികയിലുണ്ടായി. തിരിച്ചറിയാത്ത ആളുകളുടെ പേരിലും ഭൂമി രജിസ്റ്റര്‍ചെയ്തതായി വട്ടത്തമ്മ പരാതിപ്പെട്ടിരുന്നു. ഭൂമി രജിസ്റ്റര്‍ചെയ്ത് നാലുവര്‍ഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്കിത് കൈമാറിയിട്ടുമില്ല .(a mathrubhumi report)
BZnhmknIfpsS `qan X«nsbSp¯ kw`h¯n hntÃtPm^o knse ap³ Poh\¡mcnsb kkvs]³Uv sNbvXp.

]me¡mSv: A«¸mSnbn ImämSn sshZypX ]²XnbpsS t]cn BZnhmknIfpsS `qan X«nsbSp¯ kw`h¯n hntÃtPm^oknse ap³ Poh\¡mcnsb kkvs]³Uv sNbvXp. tIm«¯d hntÃtPm^oknse DjmIpamcnsbbmWv kkvs]³Uv sNbvXXv. ]me¡mSv PnÃm IfIvSÀ sIhn taml³Ipamdnsâ dnt¸mÀ«ns\ XpSÀ¶mWv \S]Sn.

Hä¸mew BÀUnH \S¯nb At\zjW¯nsâ ASnØm\¯nemWv IfIvSÀ dnt¸mÀ«v \ÂInbncn¡p¶Xv. CS]mSpIfn {Iat¡Sv \S¶Xmbn dnt¸mÀ«n NqWvSn¡m«p¶p. `qan X«n¸n\v Iq«p\n¶p F¶ t]cnemWv DjmIpamcnsb kkvs]³Uv sNbvXXv.
(ദീപിക റിപ്പോര്‍ട്ട്)

ImWmXmb hnZymÀYn\nIsf¡pdn¨v hnhcw e`n¨nÃ.


tImgnt¡mSv: Ignª Znhkw Zpcql kmlNcy¯n ImWmXmb hnZymÀYn\nIsf¡pdn¨v hnhcw e`n¨nÃ. sImSnb¯qÀ ]©mb¯nse ]¶nt¡mSv F bp ]n kvIqÄ hnZymÀ°nIfmb ]¶nt¡mSv aqÀt¡m¯v cma³Ip«nbptSbpw hÅnbptSbpw aIÄ sN¼Iw (12), ]phm«v kptcjvþim´ Z¼XnamcpsS aIÄ kckzXn (13), ]tcX\mb \mbÀsXmSn cmPsâbpw ao\bpsSbpw aIÄ inhIman (12) F¶nhscbmWv ImWmXmbXv. hymgmgvN cmhnse kvIqfnte¡v t]mb Ip«nIÄ sshIpt¶cw Bdv Ignªn«pw ho«nse¯mXncp¶Xns\¯pSÀ¶mWv At\zjWw Bcw`n¨Xv. Ip«nIfpsS Xntcm[m\¯n ZpcqlXbpsWvS¶v \m«pImÀ ]dbp¶p. 

kn\nam kwhn[mbIsâ ho«n tamjW{iaw.
Bän§Â: kn\nam kwhn[mbIsâ ho«n tamjW{iaw. BewtImSv N¡cbp½bn kmPsâ hmSI ho«nemWv tamjW{iaw \S¶Xv. IgnªZnhkw cm{XntbmsSbmWv tamjW{iaw \S¶Xv. jq«nwKv kw_Ôn¨v kmP³ FdWmIpf¯pw `mcybpw a¡fpw IpSpw_hoSmb h©nbqcnepambncp¶p. hoSnsâ ap³his¯ hmXn s]t{Smfpw hndIpw D]tbmKn¨v I¯n¨tijamWv tamjvSm¡Ä AI¯pIbdnbXv. apdn¡pÅnse km[\kma{KnIsfÃmw hen¨phmcn ]pd¯n«ncp¶p. Bän§Â t]meokv tIskSp¯p.

 

No comments:

Post a Comment